സിന്ധുവിനെ മണ്ണിട്ട് മൂടിയത് ജീ വനോടെയെന്നു , എല്ലാം തുറന്നു പറഞ്ഞ് ബിനോയ്

Read Time:5 Minute, 4 Second

സിന്ധുവിനെ മണ്ണിട്ട് മൂടിയത് ജീ വനോടെയെന്നു , എല്ലാം തുറന്നു പറഞ്ഞ് ബിനോയ്

ഇടുക്കിയിലെ അടിമാലി കാമാക്ഷി ഡാമടത്തിൽ സിന്ധുവിൻ്റെ കൊ ല പാ തകത്തിൽ നടു ങ്ങിയിരിക്കുകയാണ് കേരളക്കര. ഇപ്പോഴിതാ പിടിയിലായ ബിനോയുടെ മൊഴി കേട്ട് വി റങ്ങലിച്ചു പോ ലീസും.

മമ്മൂക്കയുടെ പിറന്നാളിന് അദ്ദേഹത്തിന് മകൾ സമ്മാനിച്ചത്, വാപ്പച്ചിക്ക് ഏറെ പ്രിയങ്കരമാകുമെന്ന് സുറുമി

മൂന്നുദിവസമായി പെരിഞ്ചാംകുട്ടി തേക്ക് മുളപ്ലാൻ്റേഷനിൽ ഒളിവിൽ കഴിഞ്ഞ ശേഷം കേരളം വിടാനായി പുറത്തേക്ക് വരുമ്പോഴാണ് സ്വകാര്യ ജീപ്പിൽ വേഷം മാറിയെത്തിയ പോലീസ് സംഘം ബിനോയിയെ പിടി കൂടിയത്. സിന്ധുവിനെ മ ർദിച്ചു കൊ ലപ്പെടുത്തുക ആയിരുന്നു എന്നാണ് ഇയാൾ പൊ ലീസിന് മൊ ഴി നൽകിയത്.

അഞ്ചുവർഷമായി തന്നോടൊപ്പം താമസിച്ചിരുന്ന സിന്ധു രോഗിയായ ഭർത്താവിനൊപ്പം പോകാനുള്ള സാധ്യതയും, ഫോണിൽ മറ്റു പലരുടെയും കോളുകൾ വരുന്നത് സംബന്ധിച്ച് സംശയമാണ് കൊ ലപാതകത്തിലേക്ക് നയിച്ചത്. സിന്ധുവുമായി ക ലഹം എന്നും പതിവായിരുന്നു ഇയാൾ പോ ലീസിനോട് പറഞ്ഞു.

സിന്ധുവിൻ്റെ 12 വയസ്സുള്ള മകനെ ഇയാളുടെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം ഓഗസ്റ്റ് 11-ന് രാത്രി 12. 30നാണ് കൊ ലപാതകം നടത്തിയത്. മ ർദ്ദിച്ചതും, ശ്വാസം മു ട്ടിച്ചതും കൂടാതെ മ ണ്ണെണ്ണ ഒഴിച്ച് ക ത്തിക്കുന്നതിനും ശ്രമിച്ചു. ദേ ഹത്ത് കയറി ഇരുന്നു മുഖത്ത് അമ ർ ത്തിപ്പിടി,ച്ചു.

ഇതിനിടയിലാണ് സിന്ധുവിൻ്റെ വാ രിയെല്ലുകൾ പൊ ട്ടിയത് സിന്ധു അബോ ധാവസ്ഥയിലായ യുടെ അടുപ്പ് മാറ്റി കുഴിയെടുത്ത് ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ മാറ്റിയശേഷം കൂഴിയിട്ട് മൂടുക ആയിരുന്നു. വായ് തുറന്നിരുന്നതിനാൽ പ്ലാസ്റ്റിക് ഉപയോഗിച്ച് മൂടി. തുടർന്ന് മണ്ണിട്ട ശേഷം അടുപ്പ് പഴയപടി ആക്കി ചാണകം കൊണ്ട് മെഴുകി അടുപ്പിൽ തീക ത്തിക്കുകയും ചെയ്തു.

സിന്ധുവിനെ മണ്ണിട്ട് മൂടുമ്പോൾ ജീ വൻ ഉണ്ടായിരുന്നു എന്നാണ് പ്രതി ബിനോയ് പറയുന്നത്. സിന്ധുവിൻ്റെ ബന്ധുക്കൾ പോ ലീസിൽ പ രാതി നൽകിയതോടെ വീടുവിട്ടിറങ്ങിയ ബിനോയി 16 ന് പെരിഞ്ചാകുട്ടി തേക്ക് പ്ലാൻ്റേഷന് പാറയുടെ വിടവിൽ താമസിച്ചു.

പിന്നീട് കേരളം വിടുന്നതിനായി അണക്കരയിലെത്തി. തുടർന്ന് കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ തങ്ങിയശേഷം തമിഴ്നാട്ടിലേക്ക് കടന്നു. പൊലീസ് മൃ തദേ ഹം കണ്ടെത്താതിരുന്നതിനെ തുടർന്ന് വീണ്ടും നാട്ടിലെത്തി. കൂടുതൽ പണം സമ്പാദിച്ച് കേരളം വിടുകയായിരുന്നു ലക്ഷ്യം.

മകളെ കുറിച്ച് ചോദിച്ചപ്പോൾ ഭാര്യയെ ചേർത്ത് പിടിച്ച് ബാല വികാരഭരിതനായി പറഞ്ഞത് കേട്ടോ?

ഈ മാസം മൂന്നിന് പെരിഞ്ചാംകുട്ടി പ്ലാൻ്റേഷനിലെത്തി മുൻപു തങ്ങിയ പാറയുടെ വിള്ളലിൽ താമസിച്ചു. എന്നാണ് സിന്ധുവിൻ്റെ മൃ തദേ ഹം പുറത്തെടുത്തത്. ശ്വാസകോശ സംബന്ധമായി അസുഖം ഉണ്ടായിരുന്നതിനാൽ കാട്ടിലെ തണു പ്പിൽ തുടരാനും വളരെ പ്രയാസമായി.

സാധാരണ വിളിക്കാറുണ്ടായിരുന്ന വ ക്കീലിനെ പുതിയ നമ്പറിൽ നിന്നും വിളിച്ചതോടെ പ്ര തി കാ ട്ടിലുണ്ടെന്ന് പോ ലീസിനു സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ പ്ലാൻ്റേഷനിൽ നിന്നും ഇറങ്ങി കമ്പം വഴി തമിഴ്നാട്ടിലേക്ക് കടക്കുന്നതിനു വേണ്ടി റോഡിലേക്ക് നടന്നു വരുമ്പോഴാണ് പി ടി യിലാകുന്നത്.

ആരാധകരുടെ പ്രിയ നടിയുടെ വെളിപ്പെടുത്തൽ കേട്ടോ… ദിലീപ് ചെയ്തത് ഒക്കെ…

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാധകരുടെ പ്രിയ നടിയുടെ വെളിപ്പെടുത്തൽ കേട്ടോ… ദിലീപ് ചെയ്തത് ഒക്കെ…
Next post സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ, ഇരുവരും പോ ലീസ് പി ടിയിൽ