ആ ക്രമിക്കപ്പെട്ട നടിയെ പറ്റി ദിലീപ് പോ ലീസുകാരോട് പറഞ്ഞ് കേട്ടോ? അവളെ അങ്ങനെ കാണാൻ പറ്റൂല സാറെ
ആ ക്രമിക്കപ്പെട്ട നടിയെ പറ്റി ദിലീപ് പോ ലീസുകാരോട് പറഞ്ഞ് കേട്ടോ? അവളെ അങ്ങനെ കാണാൻ പറ്റൂല സാറെ
നേടിയ ആ ക്രമിച്ച കേ സിലെ അ ന്വേഷണ ഉദ്യോഗസ്ഥരെ അ പായപ്പെടുത്തുവാൻ ഗു ഢാലോചന നടത്തിയ കേ സിൽ ദിലീപിന്റെയും കൂട്ടാളികളുടെയും ആദ്യദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതിന്റെ വിശദ വിവരങ്ങളാണ് ഇപ്പോൾ പുറത്തു എത്തുന്നത്.
ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞ് ബീന ആൻ്റണി, മകൾ ആരെന്ന് കണ്ടോ?
ചോ ദ്യം ചെയ്യലിൽ തനിക്കു എതിരെ വന്ന എല്ലാ കു റ്റാരോപണങ്ങളും ദിലീപ് നിഷേധിച്ചു. പോ ലീസ് ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ ഗു ഢാലോചനയാണ് കേ സെന്ന നിലപാടിന് സമാനമാണ് ദിലീപിന്റെ മറുപടികൾ
തെ ളിവുകൾ ഉള്ള കാര്യങ്ങളിൽ പോലും കൃ ത്യമായ മറുപടി നൽകുന്നില്ല. പല മൊഴികളിലും വൈ രുദ്ധ്യമുണ്ട്. ഇന്നലെ രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി ഏഴരയോട് കൂടിയാണ് പൂർത്തിയായത്.
മകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച് ബിനു അടിമാലിയുടെ ജീവിതം
എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയ നടൻ ഏറെ ക്ഷീണിതനായിരുന്നു. മുഖത്ത് കടുത്ത നി രാശ തോന്നിച്ചു. അ ന്വേഷ ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങൾക്കും ദിലീപ് പൂർണ്ണമായും തൃപ്തികരമായ മറുപടി നൽകിയില്ല.
ചില ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകിയപ്പോൾ ചിലതിനു അവ്യക്തമായ മറുപടികൾ ആയിരുന്നു എന്ന് ക്രൈംബ്രാ ഞ്ച് ഉദ്യോഗസ്ഥർ പറയുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
മമ്മൂട്ടിക്കും ദുൽഖറിനും കോ വിഡ് ബാധിച്ചപ്പോഴുണ്ടായ നഷ്ടം കണ്ടോ?
തൻ ജീവിതത്തിൽ ഒരാളെപ്പോലും ദ്രോ ഹിച്ചിട്ടില്ല എന്നാണ് ദിലീപ് നൽകിയ മൊ ഴി. കോ ടതിയിൽ നടിയെ ആ ക്രമിക്കുന്ന ദൃശ്യങ്ങൾ കാണിച്ചപ്പോൾ, അത് കാണേണ്ട എന്നാണ് പറഞ്ഞത്.
കാരണം നടിയെ ആ അവസ്ഥയിൽ കാണാനുള്ള മനസ്സ് ഇല്ലാത്തതു കൊണ്ടാണെന്നും ദിലീപ് ചോദ്യം ചെയ്യലിൽ അ ന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നടിയെ ആ ക്രമിക്കപ്പെട്ട കേ സിലെ അന്വേഷണ ഉ ദ്യോഗസ്ഥനെ കൊ ല്ലാൻ ഗു ഢാലോചന നടന്നുവെന്ന ആ രോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു.
ഗായിക ചിത്രയുടെ ഭർത്താവ് ചെയ്തത് കണ്ടോ?
അതേസമയം ദിലീപിനെ ഇന്നും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൊ ഴികൾ വിശദമായി വിലയിരുത്തിയതിനു ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും എന്നാണ് എ ഡിജിപി എസ് ശ്രീജിത് അ ന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അ ന്വേഷണ ഉദ്യോഗസ്ഥരെ അ പായപ്പെടുത്തുവാൻ ശ്രമിച്ചതിന് ആവശ്യത്തിന് തെ ളിവുകൾ പോ ലീസിന്റെ കൈവശം ഉണ്ടെന്നും ശ്രീജിത് പറഞ്ഞു.
ഗൗരിയുടെ കല്യാണനിശ്ചയം അവസാന നിമിഷം മുടങ്ങിപ്പോയി