എറണാകുളത്തെ ആശുപത്രിയിൽ നടന്ന സംഭവം
എറണാകുളത്തെ ആശുപത്രിയിൽ നടന്ന സംഭവം
ഭാര്യയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടു വന്ന യുവാവ്. എന്നാൽ ഡോക്ടറുടെ പരിശോധനയ്ക്കിടെ നടന്നത് നാടകീയരംഗങ്ങൾ. എറണാകുളം എടത്തല യിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. എടത്തല പീടിക പറമ്പിൽ മുഹമ്മദ് കബീർ ആണ് അ റസ്റ്റി ലാ യത്.
സീമ ആകെ ത കർന്ന നിലയിൽ… തുറന്നു പറഞ്ഞ് മകൻ ആരോമൽ
ഇയാളെ ആലുവ ജു ഡീ ഷ്യ ൽ ഫ സ്റ്റ് ക്ലാ സ് മ ജി സ്ട്രേ റ്റ് കോ ട തി റി മാ ൻ ഡ് ചെയ്തു. സംഭവം ഇങ്ങനെ……കഴിഞ്ഞ മൂന്നാം തീയതി ആയിരുന്നു പൂക്കാട്ടുപടിയിലെ തയ്ദീസ് ആശുപത്രിയിൽ ഭാര്യയുടെ ചികിത്സയ്ക്കായി കബീർ എത്തുന്നത്. ഭാര്യയുടെ ശരീരത്തെ സ്പർശിച്ചു കൊണ്ടുള്ള ചികിത്സ വേണ്ട എന്ന് മുഹമ്മദ് കബീർ ഡോക്ടറോട് പറഞ്ഞു.
ഇതിനു ശേഷം ഡോക്ടറെ അ സഭ്യം പറയുകയും മ ർദി ക്കുകയും ആയിരുന്നു എന്നാണ് പ രാതി യിൽ ചൂണ്ടിക്കാണിക്കുന്നത്. മുഹമ്മദ് കബീറിനെതിരെ ഡോക്ടർ ജീസൺ ജോണി പോ ലീ സി ൽ പ രാ തി നൽകിയിരുന്നുവെങ്കിലും ന ടപ ടി ഉണ്ടായിരുന്നില്ല. അ റ സ്റ്റ് വൈകുന്നതിനെതിരെ ഐ എം എ യുടെ നേതൃത്വത്തിൽ പരസ്യ പ്ര തിഷേ ധ വുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് കാ മുകനൊപ്പം പോയ മലയാളി യുവതിക്ക് സംഭവിച്ചത് കണ്ടോ?
വാക്സിൻ നൽകുന്ന നടപടി ഉൾപ്പെടെ നിർത്തിവെക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പോ ലീ സ് പി ടികൂടുന്നതിനു മുൻപ് മുഹമ്മദ് കബീർ ഇടത്തല സ്റ്റേഷനിലെത്തി കീഴ ടങ്ങുക യായിരുന്നു. ഇയാളെ പോലീസ് ആലുവ ജു ഡീ ഷ്യ ൽ ഫ സ്റ്റ്ക്ലാ സ് കോ ട തി യിൽ ഹാ ജ രാക്കി. കോ ട തി മു ഹമ്മദ് കബീറിനെ റി മാ ൻഡ് ചെയ്തു.
കോ വി ഡ് പരിശോധന റിപ്പോർട്ട് വന്നതിനു ശേഷം കാക്കനാട് ജില്ലാ ജ യിലി ലേക്ക് മാറ്റും. എന്നാൽ ഡോക്ടർ ജീസൺ ജോണിക്ക് എതിരെ അ റസ്റ്റി ലാ യ മുഹമ്മദ് കബീറിന്റെ ഭാര്യയും പ രാ തി നൽകിയിട്ടുണ്ട്. എന്നാൽ ഈ പ രാ തി മുഹമ്മദ് കബീറിനെ ര ക്ഷിക്കുന്നതിനു വേണ്ടി മ നപ്പൂർവ്വം നൽകിയതെന്നാണ് പോ ലീ സ് സം ശയിക്കുന്നത്.
വനിതാ നഴ്സുമാരുടെ ഉൾപ്പെടെ സാന്നിധ്യത്തിലായിരുന്നു ഡോക്ടർ ജീസൺ ജോണി രോഗിയായ സ്ത്രീയെ പരി ശോധിച്ചത്. ആശുപത്രി ഡയറക്ടറുടെ ബന്ധു ആയതിനാൽ മുഹമ്മദ് കബിറിന്റെ അ റ സ്റ്റ് വൈകിക്കുന്നത് എന്ന് എം ഐ എ ആ രോ പിച്ചിരുന്നു. ഡോക്ടറെ മ ർ ദ്ദിക്കുന്ന സ്ഥലത്ത് സി സി ടി വി ക്യാമറ സ്ഥാപിച്ചിരുന്നു.
എന്നാൽ പോലീസ് ദൃശ്യങ്ങൾ തേടിയപ്പോൾ ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന് വി ശദീകരണമാണ് ആശുപത്രിയിൽ നിന്ന് നൽകിയത്. ഇത് മുഹമ്മദ് കബീറിനെ ര ക്ഷിക്കാനാണെന്ന് സം ശയമുണ്ട്.
കോഴിക്കോട് 8ാം ക്ലാസുകാരിക്ക് സംഭവിച്ചത്..അച്ഛനമ്മാർ ഇത് അറിഞ്ഞിരിക്കണം.. ഒന്നും നിസാരമാക്കരുത്..