പുതിയ ബുള്ളറ്റ് ഉറ്റ കൂട്ടുകാരനെ കാണിച്ചിട്ട് വരാം എന്ന് പറഞ്ഞ് പോയ മകന് സംഭവിച്ചത് കണ്ടോ?

Read Time:7 Minute, 17 Second

പുതിയ ബുള്ളറ്റ് ഉറ്റ കൂട്ടുകാരനെ കാണിച്ചിട്ട് വരാം എന്ന് പറഞ്ഞ് പോയ മകന് സംഭവിച്ചത് കണ്ടോ?

ബംഗളൂരിൽ താമസമാക്കിയ മലയാളികളായ നിരഞ്ജൻ കുമാർ നായർ വനജ ദമ്പതികളുടെ മകനായിരുന്നു 19 വയസ്സ് മാത്രം പ്രായമുള്ള ശരത് കുമാർ നായർ.

നടി സാന്ദ്രയുടെ അഭിനയത്തെ വെല്ലുന്ന ജീവിതം

മകൻ ഏറെ നാളത്തെ ആഗ്രഹമായിരുന്നു റോയൽ എൻഫീൽഡ് ബുള്ളറ്റ്.ബൈക്ക് അച്ഛനും അമ്മയും ഒരു ദിവസം വാങ്ങി നൽകുന്നു. തന്റെ സ്വപ്നമായിരുന്ന ബൈക്കിൽ അവൻ ആദ്യo പോകാൻ തീരുമാനിച്ചത് തന്റെ ഉറ്റ സുഹൃത്തായ വിശാലിനെ കാണാൻ ആയിരുന്നു.

എന്നാൽ പുതിയ ബൈക്കുമായി സുഹൃത്തിനെ കാണാൻ പോയ ശരത് പിന്നീട് തിരിച്ചുവന്നില്ല. അമ്മേ എന്നൊരു വാട്സ്ആപ്പ് സന്ദേശമായിരുന്നു അമ്മയ്ക്ക് അവസാനമായി ലഭിച്ചത്. ശരത്തിന്റെ വീട്ടിൽ സ്ഥിരം വരാറുണ്ടായിരുന്ന സുഹൃത്തായിരുന്നു വിശാൽ.

മകനൊപ്പം ജീവിതം ആരംഭിച്ച് അനുപമ.. കുഞ്ഞിന്റെ ചിത്രങ്ങളും പേരും വൈറൽ

സ്കൂൾ കാലം മുതൽ ശരത്തിനുണ്ടായിരുന്ന ഏക സുഹൃത്തും വിശാൽ ആയിരുന്നു. അതുകൊണ്ട് തന്നെയാണ് തനിക്ക് കിട്ടിയ സമ്മാനം ഉറ്റസുഹൃത്തിനെ കാണിക്കാൻ ശരത്ത് തിരക്ക് കൂട്ടിയതും എന്നാൽ രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ അമ്മ ശരത്തിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല.

രാത്രി ഒരു എട്ടര ആയപ്പോൾ അമ്മയ്ക്ക് ശരത് ഒരു മെസ്സേജ് അയച്ചു. ഞാൻ കുറച്ചു വൈകും. ഒരു പത്തര ആകുമ്പോൾ അങ്ങോട്ട് എത്താം എന്നായിരുന്നു ആ മെസ്സേജ്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അമ്മേ എന്ന് മാത്രം വിളിച്ചു കൊണ്ട് ഒരു മെസ്സേജ് അമ്മയ്ക്ക് ലഭിച്ചതോടെയാണ് വീട്ടുകാർ പ രി ഭ്രാ ന്തരായത്.

പ്രിയ നടി ദിവ്യ ഉണ്ണിയുടെ വീട്ടിൽ നിന്നും ഒരു ദുഃ ഖ വാർത്ത… ക ണ്ണീരോ ടെ താരം

ശരത്തിന്റെ മെസ്സേജ് കണ്ട് പ രിഭ്രാ ന്തരായ മാതാപിതാക്കൾ അവനെ പലതവണ ശ്രമിച്ചെങ്കിലും ശരത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു മെസ്സേജ് കൂടി വീട്ടുകാർക്ക് ലഭിച്ചു.

ഇൻകം ടാക്സ് ഓഫീസർ ആയി തന്റെ അച്ഛനെ അറിയാവുന്ന കുറച്ചു പേർ തന്നെ ത ട്ടിക്കൊ ണ്ടുപോയെന്നും 50 ലക്ഷം രൂപ നൽകിയാൽ മാത്രമേ വെറുതെ തന്നെ വെറുതെ വിടുമെന്നായിരുന്നു ആദ്യത്തെ മെസ്സേജ്. ശരത്തിന്റെ ഒരു വീഡിയോ ആണ് പിന്നീട് വന്നത്.

ബിസ്‌ക്കറ്റുമായി കൊച്ചിയിലെ റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് ഒരു ബാലൻ; ഒടുവിൽ സംഭവിച്ചത് കണ്ടോ

എത്രയും വേഗം പൈസ കൊടുക്കണം എന്നും. ഈ വിവരം പോ ലീസി ൽ അറിയിക്കാൻ ശ്രമിച്ചാൽ തന്റെ ജീവൻ അപ കട ത്തിലാകും എന്നുമായിരുന്നു രണ്ടാമത്തെ മെസ്സേജ്.

എന്നാൽ ശരത്തിന്റെ മാതാപിതാക്കൾ ഈ വിവരം പോ ലീ സിനെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു. ശരത്ത് അയച്ച വീഡിയോ കണ്ട് പോ ലീ സ് ശരത്തിന്റെ ശരീരഭാഷയിൽ നിന്നും നല്ല പരിചയമുള്ള ആരോ ആണ് ത ട്ടിക്കൊണ്ടു പോയെന്ന് സ്ഥിതീകരിച്ചു.

2 വിവാഹവും പരാജയമായ അംബികയുടെ ജീവിതം ഇങ്ങനെ

അങ്ങനെയാണ് അടുത്ത ബന്ധുക്കളും അയൽവാസികളെയും പോ ലീ സ് ചോദ്യം ചെയ്യാൻ തുടങ്ങിയത്.ഈ ചോദ്യം ചെയ്യലിലാണ് വീട്ടിൽ ഇടയ്ക്ക് വരാറുള്ള ശരത്തിന്റെ ഉറ്റസുഹൃത്ത് വിശാലിനെ കുറിച്ച് വീട്ടുകാർ പറയുന്നത്.

എന്നാൽ ഇതിന് പിന്നിൽ വിശാൽ അല്ല എന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞു. ശരത്തിന്റെ വിവരമറിഞ്ഞ് വിശാലും വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു. ദിവസങ്ങൾ കടന്നു പോയെങ്കിലും ശരത്തിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

എന്നാൽ ഇതിനിടയിൽ വിശാൽ ശരത്തിന്റെ സഹോദരിയോട് കേ സിനെ ക്കുറിച്ച് ഇടയ്ക്കിടയ്ക്ക് വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. അത് വീട്ടുകാർക്ക് സം ശ യം ഉണ്ടാക്കുകയും പോ ലീസി നെ അറിയിക്കുകയായിരുന്നു.

പൊന്നുമോൾക്ക് സംഭവിച്ചതറിഞ്ഞ് പൊ ട്ടി ക്കര ഞ്ഞ് അച്ഛനും അമ്മയും, കൂടെ നഷ്ടമായത് മറ്റൊരു ജീ വനും

ഇതാണ് ഈ കേ സിൽ വ ഴിത്തിരി വാകുന്നത്. സമ്പന്ന കുടുംബത്തിൽ നിന്നുള്ള ശരത്തിനെ വിശാലും അയാളുടെ സുഹൃത്തുക്കളും ചേർന്ന് ത ട്ടി കൊ ണ്ടുപോവുകയായിരുന്നു. സംഭവം പോലീ സി നെ അറിയിച്ചു എന്നു മനസ്സിലാക്കിയ വിശാൽ ശരത്തിനെ ഒ ളിച്ച സ്ഥലത്തെത്തുകയും നൈലോൺ നൂൽ ഉപയോഗിച്ച് കഴുത്ത് ഞെ രി ച്ചും. ക ത്തികൊ ണ്ട് കു ത്തി കൊ ലപ്പെടു ത്തുകയായിരുന്നു.

അതിനുശേഷം ബംഗളൂരുവിൽ നിന്നും ഒരുപാട് അകലെയുള്ള നരസിംഹയാനകേര എന്നാ നദിയിൽ ശരത്തിന്റെ ബോ ഡി ക ല്ല്കെട്ടി താ ഴുത്തു കയായിരുന്നു. വിശാലും അവന്റെ സുഹൃത്തുക്കളായ മറ്റ് നാലുപേരും ചേർന്നാണ് ബാംഗ്ലൂരിനെ നടുക്കിയ ക്രൂ രകൃ ത്യം നടത്തിയത്.

ജീവനുതുല്യം സ്നേഹിച്ച ആത്മസുഹൃത്തിന്റെ കൈകൾ കൊണ്ടാണ് ശരത്തിന് തന്റെ ജീവൻ ന ഷ്ടമായത് എന്നാണ് ഞെ ട്ടി ക്കുന്ന മറ്റൊരു കാര്യം.

സംഭവം കോട്ടയത്ത്, റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി കാ മു കൻ ഫോൺ എടുക്കാഞ്ഞതിനെ തുടർന്ന് ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവം കോട്ടയത്ത്, റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി കാ മു കൻ ഫോൺ എടുക്കാഞ്ഞതിനെ തുടർന്ന് ചെയ്തത് കണ്ടോ?
Next post മാസങ്ങളായി ഹോസ്പിറ്റലിന് മുകളിൽ ഒരു പരുന്ത് നിൽക്കുന്നു… ആ അത്ഭുതം കണ്ട് ഞെ ട്ടി പ്പോയി