നിറകണ്ണോടെ ഉല്ലാസ് പന്തളം..! പോലീസിന് നൽകിയ മൊഴി കേട്ടോ?
നിറകണ്ണോടെ ഉല്ലാസ് പന്തളം..! പോലീസിന് നൽകിയ മൊഴി കേട്ടോ?
ഇന്നലെ പുലർച്ചെയാണ് നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിനുള്ളിൽ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മിമിക്രി സിനിമ രംഗത്ത് ശ്രദ്ധേയനായ ഉല്ലാസിന്റെ കുടുംബത്തിൽ ഉണ്ടായ ഈ ദുരന്തം പ്രേക്ഷകർക്കും ഏറെ വേദനയായി.
ഉല്ലാസ് പന്തളം ചെയ്തത് കണ്ടോ? സംശയനിഴലിൽ നടൻ…! ഞെട്ടിത്തരിച്ച് ആരാധകർ
ഉല്ലാസിന്റെ വീടായ പൂഴിക്കാട് തൂമല രാഘവീയത്തിന്റെ (ശാസ്താംവിള) ടെറസിലാണ് ആശയെ തൂ ങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവമെന്നു പൊ ലീസ് പറഞ്ഞു.
ആശയെ കാണാതെ വന്നതോടെ വീടിനുള്ളിലും പുറത്തും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊ ലീസിൽ വിവരമറിയിച്ചു. ശേഷം ഒന്നാം നിലയുടെ ടെറസിൽ ഉല്ലാസിന്റെ സഹോദരന്റെ ഭാര്യ പരിശോധന നടത്തിയപ്പോഴാണ് വസ്ത്രം അലക്കി വിരിക്കുന്ന ഭാഗത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ ആശയെ കാണപ്പെട്ടത്. ഉല്ലാസും ബന്ധുക്കളും ഉടൻ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മ രിച്ചിരുന്നു.
തിരുവനന്തപുരത്ത് ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുന്ന ഭാര്യയെ ഭർത്താവ് ചെയ്തത് കണ്ടോ
ഇപ്പോളിതാ ആശയുടെ മര ണത്തെ പറ്റിയുള്ള ഉല്ലാസിന്റെ മൊ ഴിയും, പന്തളം എസ് ഐ ശ്രീജിത്തിന്റെ വാക്കുകളുമാണ് ശ്രദ്ധ നേടുന്നത്. ആശയുടെ മര ണത്തിൽ നിറയുന്നത് ദുരൂഹതകളാണ്. പോ ലീസ് പുറത്തുവിട്ട റിപ്പോർട്ടിലെ വൈരുദ്ധ്യവും സംശയത്തിന് ഇടനൽകുന്നു.
ഉല്ലാസ് പന്തളവും ഭാര്യയും പുലർച്ചെ രണ്ടുമണിക്ക് വഴക്കിട്ടു ഭാര്യ പി ണങ്ങി മുകളിലേക്ക് പോയെന്നു പറയുന്നു. സാധാരണനിലയിൽ അങ്ങനെ വഴക്കിടുമ്പോൾ മുകളിലത്തെ നിലയിൽ കുട്ടികൾക്കൊപ്പമാണ് ആശ കിടക്കാറുള്ളത് എന്നാണ് ഉല്ലാസിന്റെ മൊഴി.
പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ…. വിറയൽ മാറാതെ നാട്
എന്നാൽ അന്നത്തെ ദിവസം പിണങ്ങി മുകളിലേക്ക് പോയ ഭാര്യയെ കുട്ടികളുടെ മുറിയിൽ കണ്ടില്ല. വീട്ടിൽ മുഴുവൻ തിരഞ്ഞുവെങ്കിലും കാണാത്തതിനാൽ താൻ പോ ലീസിനെ വിളിച്ചു കാര്യം പറഞ്ഞു. ശേഷം നടത്തിയ പരിശോധനയിൽ ടെറസ്സിൽ തൂ ങ്ങി മ രിച്ചനിലയിൽ ഭാര്യയെ കണ്ടെത്തുന്നു.
വീടും പുരയിടവും അരിച്ചു പെറുക്കിയെങ്കിലും മുകൾ നിലയിലെ ടെറസ്സിൽ അലക്കിയിട്ട തുണികൾ ഉള്ളതിനാൽ ആ ഭാഗത്തു ശ്രദ്ധ എത്തിയില്ല എന്നാണ് ഉല്ലാസ് പന്തളത്തിന്റെ മൊ ഴി. അതേസമയം പന്തളം എസ് ഐ ശ്രീജിത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്- ഇപ്പോൾ ഇൻക്വസ്‌റ് നടക്കുന്നു, ആ ത്മഹത്യ എന്നാണ് പ്രാഥമിക വിവരം. അതിന്റെ കാരണമോ, കൂടുതൽ വിവരങ്ങളോ അറിവായിട്ടില്ല. ആശയുടെ അച്ഛനെ വിളിച്ചു മൊ ഴിയെടുത്തു. അദ്ദേഹത്തിന്റെ മൊ ഴിയിൽ പരാതികൾ ഒന്നുമില്ല, എന്താണ് ഇങ്ങനെ ചെയ്തത് എന്ന് അറിയില്ല. മ രിക്കുന്ന ദിവസം രാത്രി പതിനൊന്നു മണിക്കും അദ്ദേഹത്തെ വിളിച്ചിരുന്നത്രെ മറ്റു വിഷയങ്ങൾ ഉണ്ടായിരുന്നതായി അറിയില്ല എന്നാണ് പറയുന്നത്.
അമ്മക്കൊപ്പം.കാറിൽ കയറാതെ മുത്തച്ഛനൊപ്പം അവൻ മറ്റൊരു കാറിൽ കയറി – പക്ഷെ തിരികെ വരാത്ത യാത്ര