രാവിലെ പത്രമിടാന്‍ അയല്‍വീട്ടില്‍ എത്തിയ യുവാവ് കണ്ടത് ന ടുക്കിയ കാഴ്ച..
രാവിലെ പത്രമിടാന്‍ അയല്‍വീട്ടില്‍ എത്തിയ യുവാവ് കണ്ടത് ന ടുക്കിയ കാഴ്ച..
തിരുവനന്തപുരം കല്ലമ്പലം നിവാസികൾ കഴിഞ്ഞ ദിവസം രാവിലെ ഉണർന്നത് ഒരു ന ടുക്കുന്ന വാർത്ത കേട്ടിട്ടാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആലപ്പുഴ പിഡബ്ള്യുഡിയില്‍ ഹെഡ് ക്ളര്‍ക്കായ കല്ലമ്പലം മുള്ളറംകോട് കാവുവിള ലീലാകോട്ടേജില്‍ അജികുമാറെന്ന തമ്പിയെ വീട്ടില്‍ മ രിച്ച നിലയില്‍ കണ്ടെത്തിയത്.
വാവ സുരേഷിന് വേണ്ടി പ്രാത്ഥനയോടെ കേരളക്കര
ദേഹത്ത് മു റിവേറ്റതും ര ക്തം മുറിക്കുള്ളില്‍ തളംകെട്ടിക്കിടന്നതും കൊ ലപാതകമെന്ന സം ശയം ഉണ്ടാക്കിരുന്നു . ഭാര്യയുമായി പി ണങ്ങി ഒറ്റക്ക് താമസിക്കുന്ന അജികുമാറിന്റെ വീട്ടില്‍ ഞായറാഴ്ച സുഹൃത്തുക്കളുമായി ചേര്‍ന്ന് മ ദ്യപാനം നടന്നിരുന്നതായി അയൽവാസികളും മൊ ഴി നല്‍കിയതോടെ അവരെ കേന്ദ്രീകരിച്ചായി അ ന്വേഷണം.
അതിനിടിയിലാണ് ചൊവ്വാഴ്ച അജികുമാറിന്റെ സുഹൃത്തുക്കളിലൊരാളായ അജിത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. അജിത്തിന്റെ സുഹൃത്തായ സജീഷാണ് റോഡിലൂടെ നടന്ന് പോയ അജിത്തിന്റെ ദേ ഹത്ത് വാഹനം കൊ ണ്ടിടിപ്പിച്ചത്.
വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; ഹൃ ദയമിടിപ്പും ര ക്തസമ്മർദവും സാധാരണ ഗതിയിൽ
അതിന് ശേഷം സജീഷ് കല്ലമ്പലം പൊ ലീസില്‍ കീഴ ടങ്ങുകയും ചെയ്തു. ഈ കൊ ല്ലപ്പെട്ട അജിത്തും പ്രതിയായ സ ജീഷും മ രിച്ചനിലയില്‍ കണ്ടെത്തിയ അജികുമാറിന്റെയും സുഹൃത്തുക്കളാണ്.
അതിനാല്‍ രണ്ട് മര ണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് പൊലീ സിന്റെ നി ഗമനം. ഇവര്‍ ഒരുമിച്ചിരുന്നുള്ള മ ദ്യപാനത്തിനിടെയാവാം അജികുമാര്‍ കൊ ല്ലപ്പെട്ടതെന്നും അതിനെ ചൊ ല്ലിയുള്ള ത ര്‍ക്കമാവും പിറ്റേ ദിവസത്തെ വാഹനം ഇ ടിപ്പിച്ചുള്ള കൊ ലപാതകത്തിലെത്തിയതെന്നുമാണ് പൊ ലീസ് സം ശയിക്കുന്നത്.
തീപി ടിച്ച വൈക്കോൽ ലോറിയുമായി പാ ഞ്ഞത് മി ന്നൽ ഷാജി
എന്നാല്‍ ആരാണ് അജികുമാറിനെ കൊ ന്നത്, കാരണമെന്ത് എന്നിവയില്‍ വ്യക്തതയായിട്ടില്ല. വര്‍ക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ സംഘം കൊ ല്ലപ്പെട്ട രണ്ട് പേരുടെയും സുഹൃദ് വലയത്തില്‍പെട്ട ഒട്ടേറെപ്പേരെ ക സ്റ്റഡിയിലെടുത്ത് ചോ ദ്യം ചെയ്തുവരികയാണ്
ദിലീപ് വാ ശിയിൽ..! കുടുംബം ന ശിപ്പിക്കാൻ അനുവദിക്കില്ല