കോട്ടയത്ത് 24കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? മാതാപിതാക്കളുടെ വെളിപ്പെടുത്തൽ ഇങ്ങനെ
കോട്ടയത്ത് 24കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? മാതാപിതാക്കളുടെ വെളിപ്പെടുത്തൽ ഇങ്ങനെ
സ്ത്രീധനമായി പണമൊന്നും വേണ്ടെന്നും മകളെ മാത്രം നൽകിയാൽ മതിയെന്നും പറഞ്ഞാണ് വിവാഹം ചെയ്തത്. എന്നാൽ വിവാഹ ശേഷം പണം ആവശ്യപ്പെടാൻ തുടങ്ങി. തങ്ങളുടെ മുൻപിൽ വെച്ചും മകളെ മ ർദിച്ചിരുന്നു.
കൊയിലാണ്ടിയിൽ നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
ഫോൺ വിളിക്കുമ്പോൾ കരയുന്നതിന്റെയും മ ർദിക്കുന്നതിന്റെയും ശബ്ദം കേൾക്കാം. മണ്ണാർക്കാട് ഭർതൃഗൃഹത്തിൽ യുവതി മ രിച്ച സംഭവത്തിൽ ആ രോപണവുമായി മാതാപിതാക്കൾ.
മണർകാട് മാലം ചിറയിൽ അർച്ചന രാജ് ആണ് മ രിച്ചത്. ഇരുപത്തി നാലു വയസ്സായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഏറെ നേരമായി കാണാതായതിനെത്തുടർന്ന് വീട്ടുകാർ ആന്വേഷിച്ചപ്പോഴാണ് വീട്ടിലെ കുളിമുറിയിൽ തൂ ങ്ങിനിൽക്കുന്നത് കണ്ടത്.
ഒടുവിൽ കേരളക്കര കാത്തിരുന്ന മകളുടെ ചിത്രം പങ്കുവച്ച് ലേഖ ശ്രീകുമാർ
വീട്ടുകാരും അയൽവാസികളുംചേർന്ന് മണർകാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മ രിച്ചു. കുടുംബപ്രശ്‌നങ്ങളാണ് ആ ത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോ ലീസ് പറഞ്ഞിരുന്നു. യുവതിയുടെ ആ ത്മഹത്യാക്കുറിപ്പ് പോ ലീസ് കണ്ടെത്തി. കോട്ടയം സബ് ക ളക്ടറുടെ നേതൃത്വത്തിൽ മണർകാട് പോ ലീസ് പരിശോധന നടത്തി.
മൂന്നുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. അസ്വാ ഭാവിക മര ണത്തിന് മണർകാട് പോ ലീസ് കേ സെടുത്തു. കിടങ്ങൂർ നെടുമങ്ങാട്ട് രാജുവിന്റെയും ലതയുടെയും മകളാണ്. ഭർത്താവ്: ബിനു. മകൾ: ഹൃതിക. സഹോദരിമാർ: അഞ്ജു, അക്ഷയ.
പ്രിയപ്പെട്ടവന്റെ മൊബൈലും അവൻ സമ്മാനിച്ച ചിലങ്കയും നെഞ്ചോട് ചേർത്ത് കനിക
സ്ത്രീധനമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു മകളെ ഭർത്താവ് ബിനു മാനസിക സമ്മർദ്ദത്തിലാക്കിരുന്നു എന്നും മ ർദിച്ചിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. മകളെ കൊ ന്നതാണെന്നു സം ശയിക്കുന്നതായി ഇവർ വ്യക്തമാക്കുന്നു. എല്ലാ ദിവസവും തനിക്കു മ ർദ്ദനമേൽക്കാറുണ്ടെന്നു അർച്ചന പറഞ്ഞിരുന്നതായി സഹോദരിമാരും പറയുന്നു.
ആലപ്പുഴയിൽ ഗ ർഭിണിപ്പശുവിനെ അറുക്കാൻ കൊടുത്ത് ഉടമയുടെ ക്രൂ രത.! എന്നാൽ പിന്നെ നടന്ന ട്വിസ്റ്റ്