പ്രണയിച്ച്കെട്ടി 14ാംദിവസം കുളിമുറിയിൽവച്ച് ശ്രുതിയെ ഇല്ലാതാക്കിയത് ആര്? തൃശൂരിലെ ഞെട്ടിച്ച സംഭവം
പ്രണയിച്ച്കെട്ടി 14ാംദിവസം കുളിമുറിയിൽവച്ച് ശ്രുതിയെ ഇല്ലാതാക്കിയത് ആര്? തൃശൂരിലെ ഞെട്ടിച്ച സംഭവം
വിവാഹത്തിന് ശേഷം വെറും 14–ാം ദിവസം യുവതിയെ ഭർതൃവീട്ടിലെ കുളിമുറിയിൽ മ രിച്ച നിലയിൽ കണ്ടെത്തിയ കേ സ് പുതിയൊരു വഴിത്തിരിവിലേക്ക്. ശ്വാസംമുട്ടിയാണു യുവതി മ രിച്ചതെന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു.
22കാരിക്ക് സംഭവിച്ചത് കണ്ടോ? പൊട്ടിക്കരഞ്ഞ് വീട്ടുക്കാർ
മുല്ലശേരി നരിയംപുള്ളി ആനേടത്തു സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും മകളായ ശ്രുതി മ രിച്ച കേ സിലാണു നിർണായക കണ്ടെത്തൽ. ഇരുപത്തിയാറു വയസ്സായിരുന്നു ശ്രുതിക്ക്.
സ്ത്രീധന പീ ഡനത്തെ തുടർന്നുള്ള കൊ ലപാതകമാണെന്ന തങ്ങളുടെ ആരോപണം സ്ഥിരീകരിക്കുന്നതാണു റിപ്പോർട്ടെന്നു അച്ഛനും അമ്മയും പ്രതികരിച്ചു
അരിശം തീരാതെ കിരണിന്റെ അച്ഛൻ; വിധിയറിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത്
2020 ജനുവരി 6ന് ആണു പെരിങ്ങോട്ടുകരയിലെ ഭർതൃവീട്ടിൽ ശ്രുതിയെ മ രിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ കു ഴഞ്ഞുവീണു മ രിച്ചെന്നായിരുന്നു ഭർതൃവീട്ടുകാരുടെ വാദം. എന്നാൽ, സ്ത്രീധനം കൂടുതലാവശ്യപ്പെട്ടു ശ്രുതിയെ ഭർത്താവ് അരുൺ മാ നസികമായി പീ ഡിപ്പിക്കാറുണ്ടെന്നും കൊ ലപാതകമാണെന്നും കാട്ടി ശ്രുതിയുടെ വീട്ടുകാർ പരാതി നൽകിയതോടെയാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാ ഞ്ച് ഏറ്റെടുത്തത്.
പോ സ്റ്റ്മോർട്ടം റിപ്പോർട്ട് ഫൊ റൻസിക് അ നാലിസിസ് നടത്താൻ മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തി. മഞ്ചേരി മെഡിക്കൽ കോളജിലെ ഫൊ റൻസിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള സംഘമാണു അ നാലിസിസ് നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
ശിക്ഷവി ധിച്ച ജ ഡ്ജിയോട് കിരൺ പറഞ്ഞത് കേട്ടോ? കോ ടതിയിൽ നാടകീയ രംഗങ്ങൾ
കഴിഞ്ഞ നവംബറിൽ സമർപ്പിച്ച റിപ്പോർട്ട് വി വരാവകാശ നി യമപ്രകാരമാണു ശ്രുതിയുടെ കുടുംബത്തിനു ലഭിച്ചത്. ശ്വാസംമുട്ടിയാണു മര ണമെന്നതാണു റിപ്പോർട്ടിലെ അന്തിമ വിലയിരുത്തൽ.
കഴുത്തിലെ പേശികളിൽ സമ്മർദമേറ്റതായും പറയുന്നുണ്ട്. അന്വേഷണം തുടരുകയാണെന്നാണു ക്രൈംബ്രാ ഞ്ചിന്റെ പ്രതികരണം. അരുണിനെയും വീട്ടുകാരെയും പോ ളിഗ്രാഫ് ടെസ്റ്റിനു വിധേയമാക്കിയെങ്കിലും ഫലം പുറത്തുവന്നിട്ടില്ല. അന്വേഷണം പൂർത്തിയാകാതെ നിഗമനത്തിലെത്താൻ കഴിയില്ലെന്നും ക്രൈംബ്രാ ഞ്ച് അറിയിച്ചു.
നാടിന് തന്നെ കണ്ണീരായി അനാമിക, സംഭവിച്ചത് കണ്ടോ