അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങാൻ കിടന്ന മക്കൾ കണ്ണു തുറന്നപ്പോൾ കണ്ടത്

Read Time:4 Minute, 30 Second

അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങാൻ കിടന്ന മക്കൾ കണ്ണു തുറന്നപ്പോൾ കണ്ടത്

കടുത്ത സാമ്പത്തിക കടബാധ്യതയുണ്ട് ഈ വീട് വിറ്റ് കടം വീട്ടണം ആ ത്മഹത്യ ചെയ്യും മുമ്പ് പ്രശാന്ത് എഴുതിയ ആ ത്മഹത്യാ കുറിപ്പ് പുറത്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കൊച്ചി പാലാരിവട്ടം വെണ്ണലയിലെ പ്രശാന്തും ഭാര്യ രജിതയും രജിതയുടെ അമ്മ ഗിരിജയെയും വീടിനുള്ളിൽ ആ ത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

സഹോദരൻ്റെ വിടവാങ്ങൽ സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി ബിന്ദു പണിക്കർ.. ദൃശ്യങ്ങൾ കാണാം

വെണ്ണലയിലെ ശ്രീകല റോട്ടിലെ ഒരു വീട്ടിലാണ് ഇങ്ങനെ നടന്നത്. പ്രശാന്തിനെ വീടിൻ്റെ ഹാളിലും ഗിരിജയെ കിടപ്പു മുറിയിലും തൂ ങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഭാര്യ രജിത ഒന്നാം നിലയുടെ മുറിയിൽ മ രിച്ചു കിടക്കുകയായിരുന്നു. പ്രശാന്തിൻ്റെ സമീപത്തു നിന്നാണ് ആ ത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.

ഒരു കോടി രൂപയുടെ കടമുണ്ടെന്നും മര ണ ശേഷം ഈ വീട് വിറ്റ് കടം വീട്ടണമെന്നും കുറിപ്പിൽ പറയുന്നു. പ്രശാന്ത് വീടിനു സമീപം നടത്തുന്ന ധാന്യ മില്ല് കുറച്ചു നാളായി നഷ്ടത്തിലായിരുന്നു.

മരുമകൾ കൊ ലപ്പെടുത്തിയ റൂബിയുടെ മയ്യത്തിനെ പറ്റി അഷറഫ് താമരശ്ശേരി പറഞ്ഞത് കേട്ടോ

ഇതുമൂലം കടുത്ത മ നഃപ്രയാസത്തിലായിരുന്നു ഇവരുടെ കുടുംബം. കടം മറ്റേന്തെങ്കിലും വിധത്തിൽ ഉണ്ടായിരുന്നോ എന്നും പോ ലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിയോടെയാണ് മൂവ്വരും മ രിച്ച വിവരം വീട്ടിൽ ഉണ്ടായിരുന്ന രണ്ടു കുട്ടികൾ അറിയുന്നത് തന്നെ. പുലർച്ചെ വൈദ്യതി പോയി ചൂടെടുത്ത് ഉണർന്നപ്പോൾ പന്ത്രണ്ടുകാരിയാണ് അച്ഛൻ തൂ ങ്ങി നിൽക്കുന്നത് കണ്ടത്.

ഇന്ന് രാവിലെ ഉറക്കം ഉണർന്ന അഞ്ചും പന്ത്രണ്ടും വയസ്സുള്ള മക്കൾ വീട്ടിൽ കണ്ട കാഴ്ച

മറ്റൊരു കിടപ്പുമുറിയിൽ അമ്മയെ മ രിച്ച നിലയിൽ കണ്ടതോടെ പേ ടിച്ച് നി ലവിളിച്ച് കുട്ടി അടുത്ത വീട്ടിലേക്ക് ഫോൺ ചെയ്യുകയായിരുന്നു.

അയൽവാസി ഉടൻ പോ ലീസിനെ ഈ വിവരം അറിയിക്കുക ആയിരുന്നു. ഉടൻതന്നെ പോ ലീസെത്തി സമ്പത്തവ സ്ഥലത്തെത്തി പ്രഥമിക ന ടപടികൾ സ്വീകരിക്കുകയും, കുട്ടികളെ ബന്ധു വീട്ടിലേക്ക് മാറ്റുകയും ചെയ്തു.

വൃക്ക രോഗമുള്ള സഹോദരനെ സഹായിക്കാനായി സഹായം ചോദിച്ചെത്തിയ നാട്ടുകാരോട് ഈ വ്യാപാരി ചെയ്തത് കണ്ടോ

ഇതോടെ ഇവരുടെ സം രക്ഷണം പിതാവിൻ്റെ മാതാവ് സെൽവിയുടെ സംരക്ഷണത്തിലായിരിക്കുകയാണ്. പ്രശാന്തിൻറെയും രജിതയുടെയും മൂത്തമകൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ആശ്രിതയാണ് മര ണ വിവരം അടുത്ത ബന്ധുവിനെ ഫോണിൽ വിളിച്ച് അറിയിച്ചത്.

ഇവർ പാലാരിവട്ടം പോ ലീസിനെ സംഭവം അറിയിച്ചു. ഗിരിജ താഴത്തെ നിലയുടെ ഹാളിൽ തൊട്ടിൽ ഹുക്കിലും , പ്രശാന്ത് ഫാനിന്റെ ഹുക്കിലും കയർ കെ ട്ടിയാണ് തൂ ങ്ങിയത്. ഗിരിജയുടെ മര ണം ഉറപ്പാക്കിയ ശേഷമാണ് പ്രശാന്ത് മ രിച്ചതെന്നാണ് പോ ലീസ് നിഗമനം.

കൊല്ലത്ത് 34 കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊല്ലത്ത് 34 കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ
Next post ശ്വാസം നിലയ്ക്കും മുൻപ് കുഞ്ഞു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കേട്ടാൽ കണ്ണ് നിറഞ്ഞുപോകും