കൊല്ലത്ത് 34 കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ
കൊല്ലത്ത് 34 കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ
കഴിഞ്ഞ ദിവസം കൊല്ലത്തു ഭർത്താവിന്റെ വീട്ടിൽ യുവതി ആ ത്മഹത്യ ചെയ്തത് ഭർതൃ മാതാവിന്റെ മാനസിക പീ ഡനത്തെ തുടർന്നെന്ന് ആ രോപണവുമായി ബന്ധുക്കൾ രംഗത്ത്.
മരുമകൾ കൊ ലപ്പെടുത്തിയ റൂബിയുടെ മയ്യത്തിനെ പറ്റി അഷറഫ് താമരശ്ശേരി പറഞ്ഞത് കേട്ടോ
ഭർതൃ ഭവനത്തിൽ സുവ്യ നേരിട്ട മാനസിക പീ ഡനം സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നെന്നു അവസാന ശബ്ദ സന്ദേശത്തിൽ. മര ണത്തിനു തൊട്ടു മുൻപ് യുവതി അയച്ച വാട്‌സ്ആപ്പ് ശബ്ദ സന്ദേശം പുറത്ത്….
”ജീവിതം മടുത്തു. എനിക്കിനി സഹിക്കാൻ വയ്യ… എന്നോട് ക്ഷമിക്കണം. അച്ഛനോടും അമ്മയോടും ക്ഷമിക്കാൻ പറയണം. മോനെ നോക്കാൻ പറയണം… യുവതി ജീ വനൊടുക്കിയത് ഭർതൃമാതാവിന്റെ മാനസിക പീ ഡനത്തെത്തുടർന്നെന്ന് സൂചനയുള്ള ശബ്ദ സന്ദേശവുമായി ബന്ധുക്കളുടെ പ രാതി .
ഇന്ന് രാവിലെ ഉറക്കം ഉണർന്ന അഞ്ചും പന്ത്രണ്ടും വയസ്സുള്ള മക്കൾ വീട്ടിൽ കണ്ട കാഴ്ച
എഴുകോൺ കടയ്‌ക്കോട് സുവ്യ ഭവനിൽ കെ.സുഗതൻ അമ്പിളി ദമ്പതികളുടെ മകൾ എ.എസ്.സുവ്യയാണ് മ രിച്ചത്. മുപ്പത്തിയാറു വയസ്സായിരുന്നു. മര ണത്തിനു തൊട്ടു മുൻപ് അച്ഛന്റെ സഹോദരി സുജാതയ്ക്ക് സുവ്യ വാട്‌സാപിൽ അയച്ച ശബ്ദ സന്ദേശത്തിലാണ് തന്റെ മര ണത്തിന് ഉത്തരവാദി ഭർതൃമാതാവ് വിജയമ്മയാണെന്നും ജോലിയില്ലാത്തതിന്റെ പേരിൽ എപ്പോഴും ആ ക്ഷേപിക്കുമെന്നും അതു സഹിക്കവയ്യാതെയാണ് ജീ വനൊടുക്കുന്നതെന്നും മകനെ സ്വന്തം വീട്ടിൽ സംര ക്ഷിക്കണമെന്നും ക രഞ്ഞു പറയുന്നു.
സ്വന്തം വീട്ടിൽ 9ന് വന്നു തിരികെപ്പോയ സുവ്യയെ 10ാംതീയത് രാവിലെ 8 ന് ഭർത്താവ് അജയകുമാറിന്റെ വീടായ കിഴക്കേ കല്ലട ഉപ്പൂട് അജയ ഭവനത്തിലാണ് തൂ ങ്ങി മ രിച്ച നിലയിൽ കണ്ടെത്തിയത്.
വൃക്ക രോഗമുള്ള സഹോദരനെ സഹായിക്കാനായി സഹായം ചോദിച്ചെത്തിയ നാട്ടുകാരോട് ഈ വ്യാപാരി ചെയ്തത് കണ്ടോ
കുണ്ടറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും ഉടൻ തന്നെ എത്തിച്ചെങ്കിലും ജീ വൻ നഷ്ടമായി. മര ണ വിവരം അറിഞ്ഞശേഷമാണ് സുവ്യ അയച്ച ശബ്ദ സന്ദേശം സുജാതയുടെ ശ്രദ്ധയിൽപെടുന്നത്.
9 മണിക്കു ശേഷമാണ് സുവ്യയുടെ സഹോദരൻ വിഷ്ണുവിനെ അജയകുമാറിന്റെ സഹോദരൻ മരണവിവരം അറിയിക്കുന്നത് . ശബ്ദസന്ദേശം പുറത്തുവന്നതോടെ ഭർതൃവീട്ടിലേക്ക് മൃ തദേഹം കൊണ്ടുപോകാൻ സുവ്യയുടെ ബന്ധുക്കൾ തയാറായില്ല.
മുൻ വനിതാകമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന് രാഷ്ട്രീയ കേരളത്തിന്റെ വിട
സുവ്യയുടെ മര ണത്തിന് എത്തിയ അജയകുമാറിന്റെ ബന്ധുക്കളെ നാട്ടുകാർ തടഞ്ഞതോടെ മര ണ വീട്ടിൽ ചെറിയ സം ഘർഷാവസ്ഥാ സൃഷ്ടിച്ചു. ഇന്നലെ 2 ന് എഴുകോണിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം നടന്നത് .
അതേസമയം 2014 ലാണ് സുവ്യയും അജയ കുമാറുമായുള്ള വിവാഹം. പെയിന്റിങ് തൊഴിലാളിയാണ് അജയകുമാർ. ശ്രീപാദ് (6) ഏക മകനാണ്. ബന്ധുക്കളുടെ പ രാതിയിൽ പൊ ലീസ് കേ സെടുത്ത് അന്വേഷണം തുടങ്ങി.
കൊയിലാണ്ടിയിൽ നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
സുവ്യയും ഭർതൃമാതാവ് വിജയമ്മയുമായി നിരന്തരം വ ഴക്ക് നടന്നിട്ടുണ്ടെന്നും മര ണം സംഭവിച്ച ദിവസം രാവിലെയും വ ഴക്കുണ്ടായി എന്ന് അയൽവാസികൾ. എല്ലാ അവഗണനയും സഹിച്ച് ജോലി കിട്ടിയാൽ എല്ലാം ശരിയാകും എന്ന് കരുതി മാത്രമാണ് അവൾ മുന്നോട്ടു പോയിരുന്നത് .
സഹോദരൻ്റെ വിടവാങ്ങൽ സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി ബിന്ദു പണിക്കർ.. ദൃശ്യങ്ങൾ കാണാം