പി ടിയിലായത് ആരെന്ന് കണ്ട് ഞെ ട്ടൽ മാറാതെ കുട്ടിയുടെ മാതാപിതാക്കൾ

Read Time:6 Minute, 46 Second

പി ടിയിലായത് ആരെന്ന് കണ്ട് ഞെ ട്ടൽ മാറാതെ കുട്ടിയുടെ മാതാപിതാക്കൾ

രാജ്യത്തെ തന്നെ ഞെ ട്ടിച്ച അഞ്ചുവയസുകാരന്റെ കൊ ലപാതകത്തിൽ അറ സ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാരും ബന്ധുക്കളും. ഹരിയാനയിലെ കർണാലിലെ കമാൽപുര ഗ്രാമത്തിൽ നടന്ന ദാ രുണസംഭവം രാജ്യത്ത് തന്നെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

വീട്ടിൽ മാങ്ങ പറിച്ചു കൊണ്ട് നിന്ന യുവാവിന് സംഭവിച്ചത്, കോട്ടയത്ത് പെൺകുട്ടിക്ക് സംഭവിച്ചത്

അഞ്ചുവയസുകാരനായ ജാഷിൻ എന്ന കുട്ടിയെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് കുട്ടിയെ കൊ ല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാട്ടുകാരുടെ രോ ഷത്തെ തുടർന്ന് പോ ലീസ് അ ന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും സംഭവം നടന്ന് 11 ദിവസങ്ങൾക്ക് ശേഷമാണ് കേ സിൽ നിർണായക വെളിപ്പെടുത്തൽ പോ ലീസ് നടത്തിയത്.

കുട്ടിയെ കൊ ലപ്പെടുത്തിയത് പി തൃസഹോദരിയായ അഞ്ജലിയാണെന്ന് പോ ലീസ് അറിയിച്ചു. ചോ ദ്യം ചെയ്യലിൽ അഞ്ജലി കു റ്റം സമ്മതിച്ചെന്നും ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും അതാണ് കൊ ലപാതകത്തിലേക്ക് നയിച്ചതെന്നും പോ ലീസ് വ്യക്തമാക്കി.

സംഭവം നടന്നത് വർക്കലയിൽ – ഞെ ട്ടൽ മാറാതെ നാട്ടുകാർ

ഏപ്രിൽ അഞ്ചിന് ഉച്ചയോടെ പുറത്തുനിന്നും ഭക്ഷണം വാങ്ങിച്ച് കഴിക്കാനായി അമ്മയിൽ നിന്ന് പണം വാങ്ങിയ ശേഷം പുറത്തുപോയ ജാഷിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുട്ടിയെ കാണാതായതിന് ശേഷം, ആദ്യം സം ശയിച്ചവരിൽ ഒരാൾ പ്രദേശത്തെ സ്വാമിജിയായിരുന്നു. ഗ്രാമത്തിൽ കറങ്ങിനടന്ന ഇയാളുടെ കൈയ്യിൽ വലിയ ബാഗ് ഉണ്ടായിരുന്നതാണ് സം ശയത്തിന് ആക്കം കൂട്ടിയത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്നേദിവസം തന്നെ വൈകുന്നേരം ഇന്ദ്രി പോ ലീസ് ഈ ബാബയെ ക സ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തെങ്കിലും തുമ്പ് ഒന്നും ലഭിച്ചില്ല. അതിനിടെ, കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും നാട്ടുകാരും കർണാലിൽ ദേശീയപാത ഉ പരോധിച്ചു. ഇതോടെ സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായി

മോഹൻലാൽ അട്ടപ്പാടിയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്തത് കണ്ടോ

ഉന്നത പോലീസ് ഉദ്യോഗസ്ഥർ സജീവമായി ഇടപെട്ട് അ ന്വേഷണം തുടരുകയും ഡി എസ്പി വിജയ് ദേശ്വാൾ റോഡ് ഉ പരോധിച്ചവരെ അനുനയിപ്പിച്ച് തിരിച്ചയയ്ക്കുകയും ചെയ്തു. അന്നുരാത്രി തന്നെ കളംപുര ഗ്രാമം ഉ പരോധിച്ച് എല്ലാ വീടുകളും തി രച്ചിൽ നടത്താൻ പോ ലീസ് ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നേരം പുലർന്നിട്ട് തിരച്ചിൽ നടത്താമെന്ന് പോ ലീസ് അറിയിച്ചു.

എന്നാൽ പുലർച്ചെ 5.30 ഓടെ ഗ്രാമവാസിയായ കൗസല്യയുടെ കാലിത്തൊഴുത്തിന്റെ മേൽക്കൂരയിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു ടെറസിൽ ചെന്ന് നോക്കിയപ്പോൾ മൃ തദേഹം കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ പോ ലീസിൽ വിവരം അറിയിച്ചു. ജനങ്ങൾ മുഴുവൻ സംഭവസ്ഥലത്ത് തടിച്ചുകൂടി. എഎസ്പി ഹിമാന്ദ്രി കൗശിക് ഫോ റൻസിക് സം ഘവും മറ്റ് സംഘങ്ങളും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇതിന് ശേഷം ജാഷിന്റെ മൃ തദേഹം പോ സ്റ്റ്മോർട്ടത്തിന് ശേഷം വീട്ടു കാർക്ക് വിട്ടുകൊടുത്തു.

കോഴിക്കോട് യുവാവിനും കുടുംബത്തിനും സംഭവിച്ചത് കണ്ടോ?

ജാഷിന്റെ ചെരുപ്പുകൾ, ബാഗ്, ഷീറ്റ്, കേബിൾ വയർ എന്നിവ കണ്ടെടുത്തിട്ടുണ്ട്. കൂടാതെ കണ്ടെടുത്ത മരത്തിന്റെ ഒരു കഷണം അന്വേഷണത്തിനായി അയച്ചു, അതിൽ ര ക്തത്തിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ശ്വാസം മുട്ടിയാണ് ജാഷ് മ രിച്ചതെന്ന് പോ സ്റ്റ്മോർട്ടം റിപോർട്ട് പറയുന്നു.

എന്നാൽ പ്ര തിയെ കുറിച്ച് അപ്പോഴും വ്യക്തമായ സുചനകൾ ലഭിച്ചിരുന്നില്ലെന്ന് പോ ലീസ് പറയുന്നു. പിന്നീട് മൊ ഴികളിലെ വൈ രുദ്ധ്യം കൊണ്ടാണ് കുട്ടിയുടെ അമ്മായിയായ അഞ്ജലിയെ സംശയിച്ചത്. കൊ ലപാതകത്തിന് കാരണം എന്താണെന്ന് ഇവർ ഇതുവരെ വ്യക്തമായിട്ടില്ല. കൃ ത്യം നടത്തിയ ശേഷം ഇവർ എല്ലാവരേയും തെ റ്റിദ്ധരിപ്പിച്ചിരുന്നു.

സഹോദരൻ്റെ വിടവാങ്ങൽ സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി ബിന്ദു പണിക്കർ.. ദൃശ്യങ്ങൾ കാണാം

അതേസമയം, അഞ്ജലിക്ക് മാനസിക രോഗമുണ്ടെന്ന് കണ്ടെത്തിയതിനാൽ ചി കിത്സിച്ചിരുന്ന ആശുപത്രികളിൽ നിന്ന് മെഡിക്കൽ റിപ്പോർട്ട് പോ ലീസ് തേടിയിട്ടുണ്ട്. അഞ്ജലി ഗ ർഭിണിയാണെന്നും സം ശയമുണ്ട്. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

52 കാരനെയും യുവതിയെയും പോ ലീസ് അ റസ്റ്റ് ചെ യ്തപ്പോൾ പുറത്തു വരുന്നത്52 കാരനെയും യുവതിയെയും പോലീസ് അറ സ്റ്റ് ചെയ്തപ്പോൾ പുറത്തു വരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Previous post 52 കാരനെയും യുവതിയെയും പോ ലീസ് അ റസ്റ്റ് ചെ യ്തപ്പോൾ പുറത്തു വരുന്നത്52 കാരനെയും യുവതിയെയും പോലീസ് അറ സ്റ്റ് ചെയ്തപ്പോൾ പുറത്തു വരുന്നത്
Next post തൃശ്ശൂരിൽ 8 വയസുകാരന് സംഭവിച്ചത്, ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം