കേരള പൊലീസിന് ഇത് നികത്താനാവാത്ത വലിയ നഷ്ടം, ഈ രണ്ട് പോലീസുകാർക്ക് സംഭവിച്ചത് കണ്ടോ?
കേരള പൊലീസിന് ഇത് നികത്താനാവാത്ത വലിയ നഷ്ടം, ഈ രണ്ട് പോലീസുകാർക്ക് സംഭവിച്ചത് കണ്ടോ?
പാലക്കാട് വയലിൽ മ രിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പോലീസുകാരുടെ ദു രൂഹ മരണങ്ങളിൽ കു റ്റസമ്മതം നടത്തി ക സ്റ്റഡിയിലായവർ. പോലീസുകാരുടെ മൃ തദേഹങ്ങൾ രാവിലെ പാടത്ത് കൊണ്ടിട്ടതാണെന്ന് ഇവർ സമ്മതിച്ചു. വാർക്കാട് സ്വദേശികളായ രണ്ടുപേരാണ് ക സ്റ്റഡിയിലുള്ളതെന്നാണ് വിവരം.
സരിത കഷ്ടപ്പെട്ട് വളർത്തിയ മകൻ ഇന്ന് UAEയിൽ തിരക്കുള്ള ഡോക്ടർ, ശ്രാവണിന് കിട്ടിയ ഭാഗ്യം കണ്ടോ?
പ ന്നിക്കായി വെച്ച കെണിയിൽ നിന്ന് ഷോ ക്കേറ്റാണ് ഇരുവരുടെയും മരണം സംഭവിച്ചതെന്നാണ് ഇവരുടെ വെ ളിപ്പെടുത്തൽ. പ ന്നിക്ക് വേണ്ടി വയലിൽ വൈ ദ്യുതിക്കെണി വയ്ക്കാറുണ്ടെന്ന് ക സ്റ്റഡിയിലുള്ളവർ സമ്മതിച്ചു. കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നു.
രാവിലെ വന്നു നോക്കിയപ്പോൾ രണ്ടുപേരെ ഷോ ക്കേറ്റ് മ രിച്ച നിലയിൽ കണ്ടെത്തി. ഉടൻ വൈ ദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃ തദേഹം രണ്ടിടത്തേക്ക് കൊണ്ടുപോയിട്ടുവെന്നുമാണ് ക സ്റ്റഡിയിലുള്ളവർ പൊ ലീസിന് മൊ ഴി നൽകിയത്.
നിങ്ങൾ കേട്ടത് ഒന്നും അല്ല സത്യം – നിങ്ങൾ അറിയാതെ പോകരുത് റിഫക്ക് ദുബൈയിൽ സംഭവിചത് – വീഡിയോ
ഇന്നലെ രാവിലെയാണ് ക്യാമ്പിനോട് ചേർന്നുള്ള വയലിൽ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മൃ തദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് പേരുടേയും ശരീരത്തിൽ പൊ ള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ ക സ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഷോ ക്കേറ്റ് മ രിച്ചതാണെനന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും മൃ തദേഹങ്ങൾ പാടത്ത് കൊണ്ടിട്ടതാകാനുള്ള സാധ്യതയും പൊ ലീസ് ത ള്ളിക്കളഞ്ഞിരുന്നില്ല.
അച്ഛനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കോടതിയിൽ കൊണ്ടുവന്നപ്പോ മറുപടി കേട്ട് തലയിൽ കൈവെച്ച് ഭർത്താവ്
മുട്ടിക്കുളങ്ങര പൊ ലീസ് ക്യാമ്പിലെ ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും ദേഹത്ത് പൊ ള്ളലേറ്റതു പോലെയുള്ള പാടുകളുണ്ടെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പൊ ലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞിരുന്നു.
കൊയ്ത്തു കഴിഞ്ഞ പാടത്താണ് മൃ തദേഹങ്ങൾ കണ്ടത്. 200 മീറ്റർ അകലത്തായിട്ടാണ് മൃ തദേഹങ്ങൾ കിടന്നിരുന്നത്. സ്ഥലത്ത് വൈ ദ്യുതലൈൻ പൊ ട്ടിവീഴുകയോ വൈദ്യു തവേലിയോ ഇല്ല. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എങ്ങനെയാണ് ഷോ ക്കേറ്റതെന്ന ചോദ്യം ഉയരുന്നത്.
നടി ചേതനക്ക് അകാലവിയോഗം; വീട്ടുകാർ അറിയാതെ ശസ്ത്രക്രിയ.. പക്ഷേ എല്ലാം കൈവിട്ടുപോയി
എന്നാൽ പൊ ലീസുകാരുടെ മൃ തദേഹങ്ങൾ പൊ ള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. മൃ തശരീരങ്ങൾ കണ്ടെത്തിയ സ്ഥലത്ത് ഷോ ക്കേൽക്കാനുള്ള സാധ്യതയില്ലാത്തതാണ് ദു രൂഹത വർധിപ്പിക്കുന്നത്.
മരിച്ച രണ്ടുപേരും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. രാത്രി ഇവർ മീൻ പിടിക്കാൻ പോയതാണെന്ന സം ശയവും ശക്തമാണ്. ഇതെല്ലാം പ്രാഥമികമായ കണ്ടെത്തലുകളാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരളക്കരയെ നടുക്കി മറ്റൊരു സംഭവം കൂടി, യുവ നടിക്ക് അകാല വിയോ ഗം
കഴിഞ്ഞദിവസം രാത്രിമുതൽ ഇവരെ കാണാനില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞിരുന്നു. രാത്രി ഇവർക്കായി തി രച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് രാവിലെയാണ് വയലിൽ മൃ തദേഹങ്ങൾ കണ്ടെത്തിയത്.
എ.ആർ. ക്യാമ്പിലെ അസിസ്റ്റന്റ് ക മാൻഡന്റും കായികതാരവുമായ സിനിമോളുടെ ഭർത്താവാണ് മരിച്ച അശോകൻ. സംഭവസ്ഥലത്ത് ജില്ലാ പൊ ലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഫൊ റൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊ ലീസ് ക്യാമ്പിലെ രണ്ട് പേരുടെ മര ണം സഹപ്രവർത്തകരെയും ഞെ ട്ടിച്ചിട്ടുണ്ട്.
തിരിച്ചടി തുടങ്ങി, കേ സിൽ അപ്രതീക്ഷിത അറ സ്റ്റ്; വമ്പൻ നീക്കവുമായി ക്രൈംബ്രാ ഞ്ച് സംഘം
വിദഗ്ധ പരിശോധനയ്ക്കു ശേഷം മാത്രമേ മര ണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് എസ്പി അറിയിച്ചു. വി രലടയാള വിദഗ്ധരും ഡോഗ് സ് ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
3 വയസുകാരിയായ മകൾ കാത്തിരുന്നു രാത്രി വൈകിയിട്ടും കാത്തിരുന്നു – ഒടുവിൽ അച്ഛൻ എത്തിയത് ഇങ്ങനെ