മകളുടെ ഫോൺ പരിശോധിച്ച പിതാവ് കണ്ടത് ഞെ ട്ടിച്ച കാഴ്ച, പിന്നീട് നടന്നത്
മകളുടെ ഫോൺ പരിശോധിച്ച പിതാവ് കണ്ടത് ഞെ ട്ടി ച്ച കാഴ്ച, പിന്നീട് നടന്നത്
കാസർകോട് മേൽപറമ്പ് എട്ടാം ക്‌ളാസ്സുകാരി ആ ത്മ ഹ ത്യ ചെയ്ത സംഭവത്തിൽ പോ ലീ സ് അ ന്വേ ഷണം ആരംഭിച്ചു. മേൽപറമ്പ് സ്വദേശി സെയ്ദിന്റെ മകൾ സഫ ഫാത്തിമയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മ രി ച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോട് ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സഫ ഫാത്തിമയെ വീടിനകത്ത് തൂ ങ്ങി യ നിലയിൽ ആണ് കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വ ൻ ര ക്ഷി ക്കാനായില്ല. പതിമൂന്നു വയസ്സായിരുന്നു.
അതേ സമയം സ്‌കൂളിലെ അധ്യാപകനായ ഉസ്മാൻ (26) ആണ് തന്റെ മകളുടെ മ ര ണ ത്തിന് ഉ ത്തര വാദിയെന്ന് സഫ ഫാത്തിമയുടെ പിതാവ് മൻസൂർ തങ്ങളും ബന്ധുക്കളും ആ രോ പി ക്കുന്നു.
അവിചാരിതമായി പിതാവ് ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് സ്കൂളിലെ അധ്യാപകനായ ഉസ്മാൻ ആയി മകൾ നടത്തിയ ചാ റ്റിങ് ആയിരുന്നു.
കൺമുമ്പിൽ പൊന്നോമനകൾക്ക് സംഭവിച്ചത്, ഞെ ട്ടിത്ത രിച്ച് നാട്ടുകാർ
ഇത് ശ്രദ്ധയിൽപെട്ട പിതാവ് സ്കൂൾ ഓഫീസിൽ എത്തി പ രാ തി നൽകി. സ്കൂൾ പ്രിൻസിപ്പലിന് പ രാ തി നൽകിയ വിവരം രക്ഷിതാക്കൾ സഫയോട് പറഞ്ഞിരുന്നില്ല.
രാത്രിയോടെ സഫ വിവരം അറിഞ്ഞു. ആ രോ പ ണ വിധേയനായ അധ്യാപകൻ തന്നെ സഫയോട് ഈ വിവരം പറഞ്ഞതാകാം എന്നാണ് രക്ഷിതാക്കൾ പറയുന്നത്.
അധ്യാപകനുമായുള്ള ചാ റ്റിങ് വീട്ടിൽ അറിഞ്ഞതാകാം ആ ത്മ ഹ ത്യ ചെയ്യുവാൻ ഉള്ള കാരണം എന്നാണ് കരുതുന്നത്. സംഭവത്തിൽ അ സ്വാ ഭിവക മ ര ണ ത്തിനു കേ സെ ടു ത്തു മേൽപറമ്പ് പോ ലീ സ് കേ സെ ടുത്തു.
സഫ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ക സ്റ്റ ഡിയിൽ എടുത്തു സൈ ബ ർ സെ ലി ലന് കൈമാറിയിട്ടുണ്ട്. ഇതോടെ കൃത്യമായ വിവരം ലഭിക്കുമെന്ന് പോ ലീ സ് വ്യക്തമാക്കി.
ജൂഹിയെ ആ ശ്വസിപ്പിക്കാൻ റോവിൻ എത്തി, പക്ഷേ…