കോ വിഡിനെ പേടിച്ച് വീടിന് പുറത്ത് പോലുമിറങ്ങാതെ കുടുംബം, ചെയ്തത് കണ്ട് ഞെ ട്ടി പോ ലീസ്..
കോ വിഡിനെ പേടിച്ച് വീടിന് പുറത്ത് പോലുമിറങ്ങാതെ കുടുംബം, ചെയ്തത് കണ്ട് ഞെ ട്ടി പോ ലീസ്..
കോ വി ഡ് രോഗവും അതിന്റെ വ്യാപനവും മാനസിക ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിച്ച ധാരാളം മനുഷ്യരുടെ കഥകൾ ഇപ്പോൾ പതിവ് വാർത്ത ആയിരിക്കുകയാണ്. അത്തരത്തിൽ ഉള്ള ഒരു വാർത്തയാണ് ആന്ധ്രാപ്രദേശിൽ നിന്ന് എത്തുന്നത്.
മരുമകളായി വീട്ടിൽ കയറി വന്ന യുവതി, എന്തന്നാൽ പിന്നീട് നടന്ന കാഴ്ച കണ്ടോ
കോ വി ഡ് ബാധിക്കും എന്ന് ഭയന്ന് പതിനഞ്ചു മാസത്തോളം ഒരു കൂടാരത്തിൽ കഴിഞ്ഞ കഥയാണ് നാട്ടുകാരെ അമ്പരിപ്പിക്കുന്നു. ആന്ധ്രാപ്രദേശിലെ കഥാലി ഗ്രാമത്തിലാണ് ഇത്തരത്തിലുള്ള സംഭവം നടന്നു എന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
15 മാസം മുൻപ് ഇവരുടെ അയൽവാസി കോ വി ഡ് ബാധിച്ചു മ രി ച്ചിരുന്നു. തുടർന്ന് വീട്ടുകാരായ സർപഞ്ച് സോപാല ഗുരുനാഥ് കാന്തമണി എന്നിവർ വീട്ടിൽ സ്വയം പൂട്ടി ഇരിക്കുക ആയിരുന്നു. പുറത്തു ഇറങ്ങിയാൽ മ രി ക്കും എന്ന് കരുതിയാണ് ഇവർ മുറിക്കുള്ളിൽ തന്നെ ഇരുന്നത്.
ഇവർക്ക് വീട് വെക്കാൻ സർക്കാർ ഭൂമി അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ സന്നദ്ധ പ്രവർത്തകൻ ആ കാര്യം വീട്ടുകാരെ അറിയിക്കുവാൻ വീട്ടിൽ എത്തിയപ്പോൾ ആണ് ഇവരുടെ ദ യനീയ അവസ്ഥ കാണുന്നത്. സന്നദ്ധ പ്രവർത്തകൻ വീട്ടുകാരെ വിളിച്ചപ്പോൾ, പുറത്തു വന്നാൽ മ രി ക്കും എന്ന് പറഞ്ഞു പുറത്തു ഇറങ്ങുവാൻ അവർ വിസമ്മതിച്ചു.
വലതു കാൽ മു റി ച്ചു കളഞ്ഞിട്ടും ലഡാക്കിലേക്ക് ബൈക്കിൽ തന്നെ പോകും എന്ന ആഗ്രഹം സാധിച്ചെടുത്ത മനുവിന്റെ കഥ
തുടർന്ന് ഈ കാര്യം ഇവർ ഗ്രാമത്തലവനെയും മറ്റുള്ളവരെയും അറിയിക്കുക ആയിരുന്നു. അങ്ങനെയാണ് വിവരങ്ങൾ പുറം ലോകം അറിയുന്നത്. കൊ റോ ണയെ ഭ യന്നാണ് 15 മാസം വീടിനുള്ളിൽ കഴിഞ്ഞത് എന്ന് ഗുരുനാഥ് പറഞ്ഞു.
സന്നദ്ധ പ്രവർത്തകൻ അറിയിച്ചത് അനുസരിച്ചു, ഗ്രാമവാസികൾ ഈ വിവരം പോ ലീ സിനെ അറിയിച്ചു. തുടർന്ന് പോ ലീ സ് എത്തി ഇവരെ ര ക്ഷ പ്പെടുത്തുക ആയിരുന്നു. വീട്ടിൽ എത്തിയപ്പോൾ കണ്ട അവസ്ഥ വളരെ ദ യനീയം ആയിരുന്നു എന്ന് പോ ലീ സ് പറയുന്നു.
മുടി നീണ്ടു വളർന്നിരുന്നു. കുളിക്കാതെ ദിവസങ്ങളായി, പോ ലീ സുകാർ ഉടൻ തന്നെ ഇവരെ ആസ്പത്രിയിൽ എത്തിച്ചു. രണ്ടോ മൂന്നോ ദിവസം കൂടി ഇങ്ങനെ വീട്ടിൽ കഴിയുക ആയിരുന്നെങ്കിൽ ഇവരെ ചിലപ്പോൾ മ രി ച്ചു പോ യേനെ എന്ന് പോ ലീ സ് പറയുന്നു.
നടി വനിത വിജയകുമാറിന് ഭർത്താക്കന്മാർ വാഴില്ലേ ജീവിത കഥ ഇങ്ങനെ