ആർക്കും ഇങ്ങനെ ഒരു ദു രവ സ്ഥ വരാതിരിക്കട്ടെ, സംഭവിച്ചത് കണ്ടോ

Read Time:2 Minute, 18 Second

ആർക്കും ഇങ്ങനെ ഒരു ദു രവ സ്ഥ വരാതിരിക്കട്ടെ, സംഭവിച്ചത് കണ്ടോ

പുഴയിൽ അ ജ്ഞാത മൃ തദേ ഹം കിടക്കുന്നതായി ഗൂഢനെല്ലുർ ഫയർ സ്റ്റേഷനിലേക്ക് ഫോൺ കോൾ. പിന്നെ ഒന്നും ആലോചിക്കാതെ ഫയർമാൻ ബാലമുരുകനും സംഘവും മൃ തദേ ഹം കിടക്കുന്ന പാണ്ടിയർ പുഴയുടെ അരികിലെത്തി.

ആ രംഗം നേരിൽ കണ്ട മകൾ പറഞ്ഞത് കേട്ടോ, ഞെ ട്ടി ക്കുന്ന പ്ര തി ക രണം

അനേകം ദു രന്തങ്ങ ൾക്കും ര ക്ഷപ്പെടുത്ത ലുകൾക്കും സാക്ഷിയായ അദ്ദേഹം നീന്തി മൃ തദേഹ ത്തിന് അരികിലെത്തി, സ്വന്തം കൈയിൽ താങ്ങി പിടിച്ചു കരക്ക്‌ എത്തിച്ചു.

അതുവരെ മൃ തദേഹ ത്തിന്റെ മുഖമൊന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. കരയിൽ തിരിച്ചു കിടത്തി മൃ തദേ ഹത്തിന്റെ മുഖത്തേക്ക് നോക്കിയാ ബാലമുരുകന്റെ ച ങ്കുപൊ ട്ടുന്ന കാഴ്ചയാണ് പിന്നിട് കണ്ടത്.

രമേശ് വലിയശാലയെ കുറിച്ച് ക ണ്ണ് നന യിപ്പിക്കുന്ന കുറിപ്പുമായി യമുന

രണ്ടു ദിവസം മുൻപ് നാട്ടിലേക്കു എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയ സ്വന്തം പിതാവിന്റെ മൃ തദേ ഹം ആയിരുന്നു അത്. ആ ദ യനീയ കാഴ്ച കണ്ടു പൊ ട്ടി ക ര ഞ്ഞ ബാലമുരുകനെ സഹപ്രവർത്തകർക്ക് പോലും നി യന്ത്രി ക്കുവാൻ ആയില്ല.

എന്നാൽ മ ര ണത്തി ന്റെ കാരണമൊന്നും വ്യക്തമല്ല. പോ ലീ സ് അന്വേഷിച്ചു വരികയാണ്. ഫ യർ സർവീസിൽ നിന്ന് തന്നെ വി രമിച്ച വ്യക്തി ആയിരുന്നു ബാലമുരുകന്റെ പിതാവ് അറുപത്തി അഞ്ചുകാരനായ വേൽചാമി. നാഗാലക്ഷ്മി ആണ് ഭാര്യാ.

ആശംസകൾ നേർന്ന് സഹതാരങ്ങൾ… വീണ്ടും മോതിരങ്ങൾ കൈമാറി സലിം കുമാറും ഭാര്യയും

Leave a Reply

Your email address will not be published. Required fields are marked *

Previous post ആശംസകൾ നേർന്ന് സഹതാരങ്ങൾ… വീണ്ടും മോതിരങ്ങൾ കൈമാറി സലിം കുമാറും ഭാര്യയും
Next post ഇതൊന്നും ചോദിക്കാൻ ആരുമില്ലേ..? നിക്ക് പറ്റൂല ഉമ്മാ.. കുഞ്ഞുമോളുടെ വീഡിയോ വൈറലാകുന്നു