അവളുടെ വിവാഹം ആയിരുന്നു ഈ അച്ഛന്റെ സ്വപ്നം പക്ഷെ അന്നേ ദിവസം ഈ അച്ഛൻ എത്തിയത് ഇങ്ങനെ
അവളുടെ വിവാഹം ആയിരുന്നു ഈ അച്ഛന്റെ സ്വപ്നം പക്ഷെ അന്നേ ദിവസം ഈ അച്ഛൻ എത്തിയത് ഇങ്ങനെ
പ്രവാസ ലോകത്തു വേ ദന പടർത്തി വീണ്ടുമൊരു മരണം കൂടി. തിരുവനന്തപുരം സ്വദേശി ബഷീറിന്റെ മരണമാണ് സുഹൃത്തുക്കളെയും നാട്ടുകാരെയും ക ണ്ണീരിലാഴ്ത്തിയത്.
“ഫെബ്രുവരി 18” പ്രദീപ് കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടി… എന്നാൽ വി ധി… ക ണ്ണീർ മാത്രം
സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരിയാണ് നൊമ്പരപ്പെടുത്തുന്ന ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നതു. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെ –
തിരുവനന്തപുരം സ്വദേശി ബഷീർ നാട്ടിലേക്ക് പോകുവാൻ RTPCR Test ന് വിധേയമായി Result ന് കാത്തിരിക്കുമ്പോഴാണ് മ രണം എന്ന വിരുന്നുകാരൻ വന്ന് ബഷീറിനെ മറ്റൊരു ലോകത്ത് കൂട്ടി കൊണ്ട് പോയി.
ഒരിക്കലും തിരിച്ച് വരുവാൻ കഴിയാത്ത മറ്റൊരു സ്ഥലത്തേക്ക് അയാൾ യാത്രയായി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് പോകുവാൻ ബഷീർ തയ്യാറെടുത്തത്.
ഈ വെളളിയാഴ്ച പളളി കഴിഞ്ഞ് മകളുടെ വിവാഹ നിശ്ചയമായിരുന്നു. അതെ ദിവസം ബഷീറിൻ്റെ മ യ്യത്തുമായി ആംബു ലൻസ് വീടിൻ്റെ മുറ്റത്ത് വന്നത് കണ്ട് ആ കാഴ്ച നാട്ടുകാർക്ക് പോലും താങ്ങുന്നതിന് അപ്പുറമായിരുന്നു.
ചിപ്പിയും അനുവും ആനിയും പിന്നെ രാധിക സുരേഷ് ഗോപിയും
ഓരോ പ്രവാസികളും എന്തെല്ലാം സ്വപ്നങ്ങളാണ് കാണുന്നത്. ചിലത് നടക്കും, ചിലത് നടക്കില്ല. അങ്ങനെ ബഷീറിനുമുണ്ടായിരുന്നു സ്വപ്നം ഏക മകൾ ആയിഷായുടെ കല്ലാണം.
അതിന് വേണ്ടിയാണ് അയാൾ രണ്ട് പതിറ്റാണ്ട് കാലമായി പ്രവാസം അനുഭവിച്ചത്. ആയിഷാക്ക് മൂന്ന് വയസ്സ് പ്രായമുളളപ്പോഴാണ് ബഷീർ ആദ്യമായി പ്രവാസം ആരംഭിക്കുന്നത്.
പ്രവാസത്തിൻ്റെ തുടക്കത്തിൽ മറ്റ് പ്രവാസികളെ പോലെ തന്നെ ബാ ധ്യതകളും, പ്രയാസങ്ങളും ബഷീറിനെയും അ ലട്ടിയിരുന്നു. അതൊക്കെ നേരിട്ട് ബഷീറിൻ്റെ ഏറ്റവും വലിയ ആഗ്രഹത്തിൻ്റെ പടി വാതിലിൻ്റെ മുന്നിലെത്തിയപ്പോഴാണ് അദ്ദേഹം വീ ണുപോയത്.
അല്ലാഹു നിശ്ചയിച്ച സമയത്ത് മ രണം നമ്മെ പി ടികൂടും. മര ണ സമയം മുന്നോട്ടോ പിറകോട്ടോ മാറ്റി വെക്കാൻ നമുക്ക് സാധ്യമല്ല.
ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അത് നമ്മുക്ക് നീട്ടികിട്ടുകേയില്ല.
സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടന് സംഭവിച്ചത്… പ്രാർത്ഥനയോടെ ആരാധകർ
അഷ്റഫ് താമരശ്ശേരി – ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്
നാടിനെ ന ടുക്കിയ സംഭവം തിരുവനന്തപുരത്ത്, ഒടുവിൽ സംഭവിച്ചത് കണ്ടോ