സിന്ധുവിനോട് കാ മുകൻ ബിനോയി ചെ യ്തതെല്ലാം പുറത്ത്

Read Time:4 Minute, 31 Second

സിന്ധുവിനോട് കാ മുകൻ ബിനോയി ചെ യ്തതെല്ലാം പുറത്ത്

കേരള മനസാ ക്ഷിയെ ന ടുക്കിയ കൊ ലപാത കമായിരുന്നു പണിക്കൻകുടിയിലെ വീട്ടമ്മയുടേത്. അയല്പക്കത്തെ വീടിന്റെ അടുക്കളയിൽ കു ഴിച്ചിട്ട നിലയിലായിരുന്നു മൃ തദേ ഹം.

തൃശൂർ കേരളവർമ്മ കോളേജ് ജംഗ്ഷനിൽ നടന്ന സംഭവം, ഒടുവിൽ

എന്നാൽ അയൽവാസിയും കാ മുകനു മായി ബിനോയ് മൃ തദേ ഹം ഒളിപ്പിക്കാൻ ശ്രമിച്ച വൻ ശ്ര മങ്ങളിലേക്കാണ് അ ന്വേഷണം തിരിയുന്നത്. എന്നാൽ ഒ ളിവിൽ പോയ പ്ര തി ബി നോയിയെ കണ്ടെത്താൻ പോ ലീസ് ഊ ർജിതമായ അ ന്വേഷണമാണ് നടത്തി വരുന്നത്.

വസ്ത്രം പൂ ർണമായും മാ റ്റിയ ശരീരം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കു ഴിച്ചു മൂ ടിയത്. കൂടാതെ അ ന്വേഷണം ഉണ്ടായാൽ പോ ലീ സ് നായ മ ണം പിടിച്ചു വരാതിരിക്കുവാൻ, കുഴിയിലാകെ മു ളക് പൊ ടി വി തറിയിട്ടുണ്ട്.

മൃ തദേ ഹം കഴിഞ്ഞ ദിവസം രാവിലെ ആണ് അ ന്വേഷ ണ സം ഘം പുറത്തെടുത്തത്. കാണാതെ ആയ സിന്ധുവിന്റെ തന്നെയാണ് എന്ന് ബന്ധുക്കൾ തി രിച്ചറിയുകയും ചെയ്തു.

അതേസമയം പോ ലീസി ന്റെ ഭാഗത്തു നിന്ന് വലിയ വീ ഴ്ച ഉണ്ടായെന്നു ആ രോപിച്ചു സിന്ധുവിന്റെ കുടുംബം രംഗത്ത് എത്തിരിക്കുകയാണ് . സിന്ധുവിനെ ബിനോയ് കൊ ലപ്പെടു ത്തി കു ഴിച്ചു മൂ ടി കാണും എന്ന മകന്റെ മൊ ഴി ഉണ്ടായിട്ടും, പോ ലീ സ് അത് ഗൗ രവപൂർവം എടുത്തില്ല എന്ന് കാട്ടി ബന്ധുക്കൾ രംഗത്ത് എത്തി എന്ന ആ രോപണ ങ്ങൾ ഉയർന്നതായി സൂ ചനകൾ.

മറ്റൊരു തീരാ ന ഷ്ടം കൂടി മലയാള സിനിമക്ക്

മൃതദേ ഹം കണ്ടെത്തിയ അടുക്കളയിൽ മണ്ണ് മാറ്റി എന്ന മൊ ഴി ഉണ്ടായിട്ടും പോ ലീ സ് അത് അ ന്വേഷിച്ചില്ല. ഓഗസ്റ്റ് 16 നീ മാത്രമാണ് ബിനോയ് ഒ ളിവിൽ പോയതെന്നും ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇടുക്കി പണിക്കൻകുഴിയിൽ നിന്നും മൂന്ന് ആഴ്ച മുൻപ് കാണാതായ വീട്ടമ്മ സിന്ധുവിന്റെ മൃ തദേ ഹം അയൽവാസി അടുക്കളയിൽ കുഴിച്ചി ട്ട നിലയിൽ കണ്ടെത്തിയത്. അ യൽവാസി ബിനോയ് ഒ ളിവിലാ ണ്.

ഭ ർത്താവുമായി പിണങ്ങി കാ മാക്ഷി സ്വദേശിയായ സിന്ധു കഴിഞ്ഞ ആറുവർഷമായി പണിക്കൽകുടിയിൽ വാ ടകക്ക് താമസിച്ചു വരിക ആയിരുന്നു.

വീടെടുത്തു നൽകിയത് ബിനോയ് ആയിരുന്നു. ഇരുവരും അ ടുപ്പത്തിൽ ആയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. അതോടൊപ്പം തന്നെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ കാ ണാൻ പോയതിനെ ചൊല്ലി സിന്ധുവും ബിനോയ് തമ്മിൽ ത ർ ക്കം ഉണ്ടായിരുന്നു എന്നും, അന്ന് മുതൽ അമ്മയെ കാണാൻ ഇല്ലെന്നു പറഞ്ഞാണ് മകൻ പൊ ലീസിന് മൊ ഴി ന ൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ പോ ലീ സ് അ ന്വേഷ ണം നടത്തിരുന്നു. ഡോ ഗ് സ്‌ ക്വാഡ് അടക്കം സ്ഥലത്തെത്തി പലകുറി പ രിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. പിന്നിട് 12 വയസ്സുള്ള മകന്റെ സം ശയത്തിന്റെ അടിസ്ഥാനത്തിൽ സിന്ധുവിന്റെ ബന്ധുക്കളായ ചെറുപ്പക്കാർ ബിനോയുടെ വീട്ടിൽ എത്തി പ രിശോധിച്ച പ്പോൾ ആണ് മൃ തദേ ഹം കണ്ടെത്തുന്നത്.

പഞ്ചരത്‌നങ്ങളിലെ ഉത്രജ താലികെട്ടിനൊരുങ്ങി ഗുരുവായൂർ ക്ഷേത്രമുറ്റത്ത്

Leave a Reply

Your email address will not be published. Required fields are marked *

Previous post പഞ്ചരത്‌നങ്ങളിലെ ഉത്രജ താലികെട്ടിനൊരുങ്ങി ഗുരുവായൂർ ക്ഷേത്രമുറ്റത്ത്
Next post ശരണ്യ ശശിയും ഭർത്താവും പി രിയാനുള്ള യഥാർഥ കാരണം വ്യക്തമാക്കി അനുജത്തി ശോണിമ; മാ നസികമായി ത ളർന്നു