റോഡിലൂടെ പോയ പോ ലീസ് ഉദ്യോ ഗസ്ഥൻ കണ്ടത് അടുത്ത വീട്ടിൽ ബ ഹളവും ആൾക്കൂട്ടവും; പിന്നീട് നടന്നത് കണ്ടോ
റോഡിലൂടെ പോയ പോ ലീസ് ഉദ്യോ ഗസ്ഥൻ കണ്ടത് അടുത്ത വീട്ടിൽ ബ ഹളവും ആൾക്കൂട്ടവും; പിന്നീട് നടന്നത് കണ്ടോ
വീടിന്റെ വാതിലുകൾ അടച്ചു രണ്ടര വയസ്സുകാരനെ സാരിയിൽ കെ ട്ടി തൂ ക്കിയതിനു ശേഷം അമ്മ തൂ ങ്ങിമ രിച്ച നിലയിൽ. ബ ഹളംകേട്ട് എത്തിയപ്പോൾ പോ ലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മൂലം മകനെ ര ക്ഷപെടുത്തുവാനായി.
വെള്ളിനേഴി കുറ്റാനശ്ശേരി കാരയിൽ വീട്ടിൽ ജ്യോതിഷ് കുമാറിന്റെ ഭാര്യ ജയന്തിയാണ് മ രി ച്ചത്. ഇരുപത്തി നാലു വയസ്സായിരുന്നു. രണ്ടര വയസുകാരനായ മകൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കുട്ടി അപ കടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഇത് കണ്ട് ക രഞ്ഞി ല്ലങ്കിൽ നിങ്ങൾ മനുഷ്യരല്ല, ഏവരുടെയും ക ണ്ണുനിറക്കുന്ന വീഡിയോ
കുറ്റാനശ്ശേരിയിൽ തിങ്കളാഴ്‌ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിലാണ് യുവതിയെയും മകനെയും തൂ ങ്ങിയ നിലയിൽ കണ്ടെത്തിയത്. ബ ഹളംകേട്ട് ഓടിയെത്തിയ പാലക്കാട് കല്ലേക്കാട് എ ആർ ക്യാപിലെ പോ ലീ സ് ഉ ദ്യോഗസ്‌ഥൻ സി പ്രജോഷും സമീപവാസികളും ര ക്ഷാപ്ര വർത്തനം നടത്തുകയായിരുന്നു.
വാതിൽ പൊളിച്ച് വീടിനുള്ളിൽ കയറിയപ്പോൾ അമ്മയും കുഞ്ഞും തൂ ങ്ങി യ നിലയിലായിരുന്നു. കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃ ത്രിമ ശ്വാ സോച്‌ഛ്യാസം നൽകി. തുടർന്ന് പ്രഥമ ശുശ്രൂഷയ്‌ക്ക് ശേഷം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അടൂരിൽ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ പ ട്ടാപകൽ ഇയാൾ ചെയ്തത് കണ്ടോ? നാ ണിച്ച് ത ലതാഴ്ത്തി നാട്ടുകാരും
ജയന്തിയുടെ മൃ തദേ ഹം പോ സ്‌റ്റുമോർ ട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെയാണ് കുറ്റാനശ്ശേരിയിലേക്ക് കൊണ്ടുവന്നത്. ഭർതൃവീട്ടിൽ യുവതിക്ക് അ സ്വാരസ്യ ങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അയൽവാ സികൾ പോ ലീസി ന് മൊ ഴി നൽകിയത്.
എന്നാൽ, മകൾ ജീ വനൊടുക്കാൻ ഇടയാക്കിയ സാഹചര്യം അ ന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയന്തിയുടെ അച്‌ഛൻ നാരായണൻ പോ ലീ സിൽ പ രാ തി നൽകിയിട്ടുണ്ട്.
ജയന്തിയുടെ ഭർത്താവ് ജ്യോതിഷ് കുമാർ കൂലിപ്പണിക്കാരനാണ്. കുറ്റനാശ്ശേരിയിലെ ഭർതൃവീട്ടിൽ മകനും ഭർത്താവിനും അച്‌ഛനമ്മമാ ർക്കൊപ്പമായിരുന്നു താമസം.
ഇവളാണ്.. വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ച പഞ്ചാബി സുന്ദരി