അടൂരിൽ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ പ ട്ടാപകൽ ഇയാൾ ചെയ്തത് കണ്ടോ? നാ ണിച്ച് ത ലതാഴ്ത്തി നാട്ടുകാരും
അടൂരിൽ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ പ ട്ടാപകൽ ഇയാൾ ചെയ്തത് കണ്ടോ? നാ ണിച്ച് ത ലതാഴ്ത്തി നാട്ടുകാരും
ബസ് കാത്തു നിന്ന യുവതിയെ തി രക്കിനിടയിൽ കാത്തു നിന്ന് അപമാ നിച്ച കേ സി ൽ പ്ര തിയെ പോ ലീസ് പി ന്തുടർന്ന് പിടികൂ ടി. കൈപ്പട്ടൂർ വള്ളിക്കോട് മാമൂട് കുടമുക്ക് ചാരുവിളയിൽ (ശ്രീജിത്ത് ഭവനം) കൃഷ്ണൻ കുട്ടിയെയാണ് അ റ സ്റ്റ് ചെയ്തത്.
പന്തളത്ത് യുവതി പി ടിയിൽ, 76 കാരന്റെ വീട്ടിൽ കയറി യുവതി ചെയ്തത് കണ്ടോ? ന ടുക്കം മാറാതെ ഗൃഹനാഥൻ
വിവിധ സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോ ലീ സ് നടത്തിയ അന്വേ ഷണത്തിനൊടുവിലാണ് അ റ സ്റ്റ്. മാതാവിനൊപ്പം ബസിൽ കയറാൻ നിന്ന വിദ്യാർഥിയായ യുവതിയെ തിരക്കിനിടെ ക ട ന്നു പിടി ച്ച് അപ മാ നിച്ച കേസിൽ 36 മണിക്കൂർ നീണ്ട അന്വേഷ ണത്തിനൊടുവിൽ എഴുപതുകാരനെ പോ ലീ സ് അ റ സ്റ്റ് ചെയ്തു.
കഴിഞ്ഞ 10നാണ് സംഭവം. അമ്മയോടൊപ്പം വീട്ടിലേക്ക് പോകാൻ ടൗണിൽ പഴയ എസ് ബി ടിക്ക് സമീപത്തു നിന്നു ബസ് കയറുന്നതിനിടയിലാണ് യുവതി അപ മാനി ക്കപ്പെട്ടത്. തിരക്ക് കാരണം കുട്ടി ബസിൽ കയറുന്നതിനെ മാതാവിൽ നിന്ന് വേർപെട്ട് അൽപ്പം പിന്നിലായിപ്പോയി. ഈ തി രക്കിനിടയിൽ അതേ ബസിൽ വന്നിറങ്ങിയ ആൾ യുവതിയെ ക ടന്ന് പി ടിച്ച് അ പമാ നിച്ച ശേഷം ക ട ന്നു ക ളയുകയായിരുന്നു.
പ്രദീപ് അവസാനമായി സുഹൃത്തിനയച്ച ഓഡിയോ സന്ദേശം ഇങ്ങനെ… ക ണ്ണീരോടെ സുഹൃത്തുക്കൾ
ആദ്യം ഭ യ ന്നു പോയ യുവതി മനഃസാ ന്നിധ്യം വീണ്ടെടുത്തു ബസിൽ കയറി അമ്മയോട് കാര്യം പറഞ്ഞു. അപ്പോഴേക്കും ബസ് സ്റ്റാൻഡിൽ നിന്ന് വിട്ടിരുന്നു. പ്ര തി ഈ സമയം കൊണ്ട് ര ക്ഷപ്പെ ടുകയും ചെയ്തു.
തുടർന്ന് ബസ് നിർത്തി ടൗണിൽ ട്രാ ഫിക് ഡ്യൂട്ടി യിൽ ഉണ്ടായിരുന്ന ഹോം ഗാ ർഡി നോട് വിവരം പറഞ്ഞു. യുവതി മാതാവിനൊപ്പം പോ ലീ സ് സ്റ്റേ ഷനി ൽ എത്തി പരാ തി നൽകി. ഉടൻ തന്നെ എസ് ഐ മനീഷിന്റെ നേതൃത്വത്തിൽ അ ന്വേഷണം ആരംഭിച്ചു.
സംഭവം നടന്ന സ്ഥലത്തിനടുത്തുളള വ്യവസായ സ്ഥാപനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിദ്യാർഥിനിയെ അപ മാ നിക്കുന്ന രംഗം കിട്ടി. അനശ്വര ജൂവലറിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്ര തി സംഭവ ശേഷം ഓ ടിമാ റുന്നതും റോഡ് മു റിച്ചു കടക്കുന്നതും കണ്ടെത്തി.
ആ ഓട്ടോക്കാരൻ ശെരിക്കും ആരെന്ന് അറിഞ്ഞ് അ മ്പരന്ന് യാത്രക്കാരൻ
റോഡിന്റെ എതിർവശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഇയാൾ ഈ സമയം പ്രൈവറ്റ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഏതോ ഒരു പ്രൈവറ്റ് ബസ്സിൽ കയറി പോകുന്നതും കണ്ടു.
തുടർന്ന് ആ സമയം പുറപ്പെട്ട പത്തോളം ബസുകൾ കേ ന്ദ്രീകരിച്ച് അ ന്വേഷണം ആരംഭിച്ചു. പ്ര തി കയറിയത് പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന ബസ് ആണെന്ന് മനസിലാക്കിയ പോ ലീസ് അടൂർ മുതൽ പത്തനംതിട്ട വരെ അ ന്വേഷണം വ്യാപിപ്പിച്ചു. ഇയാൾ തോലുഴം ഭാഗത്തുണ്ടെന്ന് സൂചന ലഭിച്ചതോടെ കണ്ടെത്തി അ റ സ്റ്റ് ചെ യ്യുകയായിരുന്നു.
കോ ടതിയിൽ ഹാ ജരാക്കിയ പ്ര തിയെ റി മാൻഡ് ചെയ്തു. ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഉപദ്ര വിക്കപ്പെടുന്ന സമയം പ്ര തികരിക്കാത്തതാണ് പല പ്ര തികളും ര ക്ഷപ്പെട്ട് പോകുന്നതിന് കാരണമെന്ന് അടൂർ ഇൻ സ്പെക്ടർ ടി ഡി പ്രജീഷ് പറഞ്ഞു.
15കാരി ചേച്ചിയുടെ ഞെ ട്ടിക്കുന്ന മൊ ഴി; മുഴുവൻ കേട്ട് ഞെ ട്ടൽ മാറാതെ നാട്ടുകാർ