അഗതി മന്ദിരത്തിൽ നിന്നും സ്നേഹിച്ചു കെട്ടി, എന്നാൽ ഒടുവിൽ… മകന്റെ വെ ളിപ്പെടുത്തൽ ഇങ്ങനെ

Read Time:4 Minute, 31 Second

അഗതി മന്ദിരത്തിൽ നിന്നും സ്നേഹിച്ചു കെട്ടി, എന്നാൽ ഒടുവിൽ… മകന്റെ വെ ളിപ്പെടുത്തൽ ഇങ്ങനെ

പുതുപ്പള്ളി പയ്യപ്പാടിയിൽ ഓട്ടോ ഡ്രൈവറെ വെ ട്ടേ റ്റു മ രിച്ച നിലയിൽ കണ്ടെത്തി. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടിൽ മാത്യു എബ്രഹാം എന്ന സിജിയാണ് മ രി ച്ചത്. സംഭവത്തിന് പിന്നാലെ കാണാതെയായ ഭാര്യ റോസന്നയെയും മകനെയും മണർകാട് പള്ളിയിൽനിന്നും കോട്ടയം ഈസ്റ്റ്‌ പൊ ലീ സ് ക സ്റ്റഡി യിൽ എടുത്തു.

ഇവളാണ്.. വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ച പഞ്ചാബി സുന്ദരി

ഭാര്യ റോസന്നയും മകൻ ജോയേലും പുലർച്ചെ വീടുവിട്ടു പോവുന്നത് അയൽവാസികൾ കണ്ടിരുന്നു. രാവിലെ 8:30 ആയിട്ടും വീട്ടിൽ നിന്നും അനക്കം ഒന്നും കേൾക്കാതെ ഇരുന്നതോടെ ബന്ധുക്കൾ നടത്തിയ തി രച്ചി ലിൽ ആണ് അകത്തു കട്ടിലിനു താ ഴെ ര ക്തത്തി ൽ കു ളി ച്ച മൃ തദ്ദേ ഹം കണ്ടെത്തിയത്.

തുടർന്ന് നാട്ടുക്കാർ പഞ്ചായത്ത്‌ അംഗം ശാന്തമ്മയും പൊ ലീസി നെ വിവരം അറിയിച്ചു. ഈസ്റ്റ്‌ സ്റ്റേ ഷ ൻ ഹൌസ് ഓഫീസർ റിജോ പി ജോസെഫിന്റെ നേതൃത്വത്തിൽ പൊ ലീസ് സംഘം സ്ഥലത്തെത്തി. തലക്കും കഴുത്തിനും മാ രകായു ധം ഉപയോഗിച്ച് മു റിവേ ൽപ്പിച്ചിട്ടുണ്ട്.

ഇത് കണ്ട് ക രഞ്ഞി ല്ലങ്കിൽ നിങ്ങൾ മനുഷ്യരല്ല, ഏവരുടെയും ക ണ്ണുനിറക്കുന്ന വീഡിയോ

അഗതി മന്തിരത്തിൽ ആണ് റോസന്നാ വളർന്നത്. ഇവിടെ നിന്നും സിജി ഇഷ്ടപ്പെട്ട് വിവാഹം ചെയ്യുകയായിരുന്നു. മാനസിക പ്ര ശ്നം ഉണ്ടായിരുന്ന യുവതി വീടുവിട്ട് പോകുന്നത് പതിവായിരുന്നു. ജൂലൈയിൽ കാണാതായ യുവതിയെ തമിഴ്നാട്ടിൽ നിന്നുമാണ് പൊ ലീ സ് കണ്ടെത്തിയത്.

റോസന്നാ കുറച്ചു നാളായി മാ നസിക ആ സ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു എന്നുവെന്നും ബന്ധുക്കൾ പറയുന്നു. സമീപത്തെ ബന്ധുക്കളെ വീട്ടിലേക്ക് വരാനോ കുഞ്ഞിനെ പുറത്തേക്കു വിടാനോ സമ്മതിച്ചിരുന്നില്ല. ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചിരിക്കുന്നതിന്റെ ഇടയിൽ ആണ് ദാ രുണ സംഭവം നടന്നത്.

എന്നാൽ റോസന്നയെ കോട്ടയം ഈസ്റ്റ്‌ പൊ ലീ സ് സ്റ്റേ ഷനിൽ എത്തിച്ചു ചോദ്യം ചെയ്തെങ്കിലും ഇവർ പ്ര തിക രിക്കാൻ തയ്യാറായില്ല. അതേസമയം പിതാവിനെ അമ്മ ത ലക്കടി ച്ചതായി ഏഴു വയസുക്കാരൻ മൊ ഴി നൽകി.

15കാരി ചേച്ചിയുടെ ഞെ ട്ടിക്കുന്ന മൊ ഴി; മുഴുവൻ കേട്ട് ഞെ ട്ടൽ മാറാതെ നാട്ടുകാർ

നടന്നതിനു എല്ലാം ദൃ ക്‌സാ ക്ഷി ആയിരുന്ന കുട്ടി സംഭവങ്ങൾ എല്ലാം ജില്ലാ പൊ ലീ സ് മേ ധാവി ക്ക് വിവരിച്ചു നൽകി. അമ്മ നേരത്തെ ബ ഹ ളം വെക്കുമായിരുന്നു എന്നും കുട്ടി പറഞ്ഞു. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ റോസന്നാ ആദ്യം കോട്ടയത്താണ് എത്തിയത്.

കോട്ടയം റെയിൽവേ സ്റ്റേ ഷനിലും നാഗമ്പടത്തും എത്തിയ ശേഷം ഇവിടെ നിന്നും പിന്നീട് മണർകാട് പള്ളിയിൽ എത്തുക ആയിരുന്നെന്നും പൊ ലീ സ് പറഞ്ഞു. ക സ്റ്റഡി യിൽ എടുക്കാൻ പൊ ലീ സ് എത്തിയപ്പോൾ ആദ്യം ഇവർ ബ ഹ ളം സൃഷ്ടിച്ചെങ്കിലും പിന്നീട് ശാന്തയായി.

റോഡിലൂടെ പോയ പോ ലീസ് ഉദ്യോ ഗസ്ഥൻ കണ്ടത് അടുത്ത വീട്ടിൽ ബ ഹളവും ആൾക്കൂട്ടവും; പിന്നീട് നടന്നത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡിലൂടെ പോയ പോ ലീസ് ഉദ്യോ ഗസ്ഥൻ കണ്ടത് അടുത്ത വീട്ടിൽ ബ ഹളവും ആൾക്കൂട്ടവും; പിന്നീട് നടന്നത് കണ്ടോ
Next post ഹെലികോപ്റ്റർ അ പകടത്തിൽ ജീ വൻവെടി ഞ്ഞ പ്രദീപിന്റെ കുടുംബത്തെയും നാട്ടുകാരെയും ഞെ ട്ടിച്ച് സർക്കാർ