കോതമംഗലത്തെ വിദ്യാർഥിനിയുടെ വി യോഗത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Read Time:5 Minute, 41 Second

കോതമംഗലത്തെ വിദ്യാർഥിനിയുടെ വി യോഗത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോളേജ് വിദ്യാർത്ഥിയെ പട്ടാപകൽ കൂട്ടുകാരികൾക്കിടയിൽ നിന്ന് വ ലിച്ചിറക്കി കൊണ്ടുപോയി വെ ടി വെ ച്ചു കൊ ല പ്പെ ടുത്തിയ സംഭവത്തിൽ കൂടുതൽ തെ ളിവുകൾ പുറത്തു വന്നു.

അഗതിമന്ദിരത്തിൽ അച്ഛനെ ആക്കി പോയ മകൻ; പോയിട്ടും നിന്നിടത്ത് നിന്നും അനങ്ങാതെ അച്ഛനും.. പക്ഷേ…

കോതമംഗലം നെല്ലികുഴിയിലാണ് മെഡിക്കൽ വിദ്യാർത്ഥിയായ ഇരുപത്തി നാലുകാരിയായ മാനസയെ വെ ടി വെ ച്ചു കൊ, ന്നു രാഖിൽ എന്ന യുവാവ് സ്വ യം ജീ വ നൊ ടു ക്കിയത്.

ഇന്നലെ ഉച്ചക്ക് ശേഷം കൂട്ടുകാരികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കവേ ആണ്, മാനസക്ക് മുമ്പിൽ രാഖിൽ എത്തിയത്. പെട്ടന്ന് അവനെ കണ്ടപ്പോൾ നീ എന്തിനു ഇവിടെ വന്നു എന്നാണ് മാനസ ചോദിച്ചത് എന്ന് സഹപാഠികൾ പോ ലീ സിനോട് പറഞ്ഞു.

തൊട്ടു പിന്നാലെ മാനസയെ പി ടിച്ചു വ ലിച്ചു മുറിയിലേക്ക് കൊണ്ട് പോവുക ആയിരുന്നു. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാംവർഷ ഡെന്റൽ വിദ്യാർത്ഥി ആയിരുന്നു മാനസ.

മെഡിസിന് പഠിക്കാൻ കോതമംഗലത്തെത്തിയ കണ്ണൂരിലെ മാനസയെ വെ ടി വ ച്ചത് കൂട്ടുകാരൻ തന്നെ; ന ടു ക്കി യ കാഴ്ച

കോളേജിന് അടുത്ത് തന്നെയുള്ള ഹോസ്റ്റലിൽ ആയിരുന്നു മാനസയുടെ താമസം. ഇവിടെ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് സംഭവം നടന്നത്.

ഈ സമയം ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥിനികൾ വീട്ടുടമസ്ഥയെ വിവരം അറിയിക്കുവാൻ പോയെങ്കിലും ഇതിനിടെ റൂമിൽ നിന്ന് വെ ടി യൊ ച്ച കേട്ടു. രണ്ടാം നിലയുടെ മുകളിലെ നിലയിലുള്ള വിദ്യാർത്ഥികൾ ബ ഹളം കേട്ട്‌ താഴെ എത്തുന്നതിനു മുൻപ് തന്നെ വെ ടി യൊച്ച കേട്ടിരുന്നു.

പിന്നാലെ ശബ്ദം കേട്ട്‌ നാട്ടുകാരും ഓ ടിക്കൂടി. മുറി തുറന്നപ്പോൾ മനസക്കു ജീ വൻ ഉണ്ടായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ മ ര ണം സംഭവിച്ചിരുന്നു.

കണ്ണൂർ ജില്ലയിലെ നാറാത് രണ്ടാം മൈൽ സ്വദേശിയാണ് മാനസ. കൊ ല യാ ളിയായ യുവാവ് തലശ്ശേരി സ്വദേശി ആണെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ കണ്ണൂരിൽ നിന്ന് തോ, ക്കു സംഘടിപ്പിച്ചു കോതമംഗലത്തു എത്തി എന്നാണ് ലഭിക്കുന്ന വിവരം.

രാഖിലെ കുറിച്ച് മാനസ നേരത്തെ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് മറ്റു സഹപാഠികളുടെ മൊ, ഴി. രാഖിൽ നേരത്തെ മാനസയെ ശ ല്യ പെടുത്തിയതായും സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഈ കാര്യത്തിൽ രക്ഷിതാക്കൾ പ രാ തി നൽകിയതായും സൂചനകൾ ഉണ്ട്.

എന്നാൽ കോതമംഗലം കോളേജിലോ സ്റ്റേ ഷ നിലോ ഇത് സംബന്ധിച്ചു പരാതികൾ ഒന്നും തന്നെ നേരത്തെ ലഭിച്ചിട്ടില്ല. രാഖി എങ്ങനെ കോതമംഗലത്തു എത്തി എന്നും എങ്ങനെ തോ, ക്കു സംഘടിപ്പിച്ചു എന്നും അ ന്വേഷിക്കുകയാണ് പോ ലീ സ്.

ഇയാൾ ദിവസങ്ങൾക്കു മുൻപ് തന്നെ കോതമംഗലത്തു എത്തി വാടകക്ക് മുറി എടുത്തു താമസം ആരംഭിച്ചതായിട്ടാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇരുവരുടെയും മ ര ണം വെ ടി യേ റ്റിട്ടാണ് എന്ന് പോ ലീ സ് സ്ഥിതികരിച്ചിട്ടുണ്ട്.

പ്ര, തി ഉപയോഗിച്ച തോ, ക്കും കിട്ടിയിട്ടുണ്ട്. അതേസമയം മകൾ മാനസ കോതമംഗലത്തു വെച്ച് യുവാവിന്റെ വെ ടി യേ റ്റ് മ രി ച്ച വിവരം അറിയാതെ ആണ് പിതാവ് മാധവൻ കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കു എത്തിയത്.

സംഭവം അറിഞ്ഞു ബന്ധുക്കൾ വിളിച്ചെങ്കിലും മകൾ മാനസക്ക് എന്ത് പറ്റിയെന്നു ആരും പറഞ്ഞിരുന്നില്ല. എന്നാൽ തന്റെ മകൾക്കു എന്തോ അ പ കടം സംഭവിച്ചിരുന്നു എന്ന് മാത്രമാണ് അദ്ദേഹത്തിന് മനസിലായിരുന്നത്. വിളിക്കുന്നവരോടെല്ലാം താൻ എറണാകുളത്തേക്കു പോകുക എന്ന് മാത്രമാണ് പിതാവ് വേ ദനയോടെ പറഞ്ഞിരുന്നത്.

ബാങ്ക്‌ വായ്പ ഉള്ളവർ ശ്രദ്ധിക്കൂ മുഖ്യമന്ത്രിയുടെ ആശ്വാസം, നീല വെള്ള റേഷൻ കാർഡുള്ളവർക്ക് ലോട്ടറി അടിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ബാങ്ക്‌ വായ്പ ഉള്ളവർ ശ്രദ്ധിക്കൂ മുഖ്യമന്ത്രിയുടെ ആശ്വാസം, നീല വെള്ള റേഷൻ കാർഡുള്ളവർക്ക് ലോട്ടറി അടിച്ചു
Next post മാനസയെ കുറിച്ച് കൂട്ടുകാർ പറഞ്ഞത് കേട്ടോ, മകളുടെ വാർത്ത ടിവിയിൽ കണ്ട് അമ്മ