രാജ്യത്തിന് അഭിമാനമായി മെഡലുമായി പറന്നിറങ്ങിയ ധനലക്ഷ്മി, എന്നാൽ ആ വാർത്ത
രാജ്യത്തിന് അഭിമാനമായി മെഡലുമായി പറന്നിറങ്ങിയ ധനലക്ഷ്മി, എന്നാൽ ആ വാർത്ത
ടോക്കിയോ ഒളിമ്പിക്‌സിലെ ആരവങ്ങളിൽ നിന്നും നെ ഞ്ചുപൊട്ടുന്ന ആരവങ്ങൾക്കിടയിലേക്കാണ് ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീം അംഗമായ എസ് ധനലക്ഷ്മി പറന്നിറങ്ങിയത്.
ശരണ്യയുടെ വീട്ടിൽ എത്തിയ ടിനി ടോം ക ണ്ണീരോടെ ലൈവിൽ
തിരിച്ചിറപ്പിള്ളി വിമാനത്താവളത്തിൽ പൂക്കളും ആരതികളുമായി സ്വീകരിക്കുവാൻ എത്തിയ അമ്മയും ബന്ധുക്കളും അതുവരെ മറച്ചുവെച്ചിരുന്ന സ ങ്കട വാർത്ത പറഞ്ഞതോടെ സകല നി യന്ത്രണങ്ങളും വിട്ടു പൊ ട്ടി ക രഞ്ഞുപോയി ധനലക്ഷ്മി.
4 X 400 മീറ്റർ റിസർവ് റിലേ ടീമിലെ അംഗമായിരുന്നു ഇരുപത്തി രണ്ടുകാരിയായ ധനലക്ഷി. പതിനാലാം വയസ്സിൽ പിതാവിനെ ന ഷ്ട്ടപ്പെട്ടാണിന് ശേഷം ‘അമ്മ ഉഷാക്കും സഹോദരിമാർക്കൊപ്പം ആയിരുന്നു ജീവിതം.
വീട്ടിലേക്ക് ശരണ്യ അവസാനമായി എത്തി; ക രഞ്ഞു തളരുമ്പോഴും അ ന്ത്യയാ ത്രയ്ക്കു ചുക്കാൻ ഏറ്റെടുത്ത് സീമ
2019 ലെ ഫെഡറേഷൻ കപ്പ് സീനിയർ ചാമ്പിയൻഷിപ്പിൽ 200 മീറ്റർ ഓട്ടത്തിൽ പി റ്റി ഉഷയുടെ റെക്കോർഡ് തകർത്ത ധനലക്ഷ്മി, പട്യാലയിൽ ദേശീയ മത്സരത്തിൽ മുൻനിര താരങ്ങളായ ധ്യുതിചന്ദിനെയും ഹിമദാസിനെയും 100 മീറ്ററിൽ തോല്പിച്ചതോടെ ആണ് ഒളിമ്പിക്‌സിലേക്കുള്ള വഴി തുറന്നത്.
ധനലക്ഷ്മി പട്യാലയിൽ പരിശീലനത്തിൽ സജീവമായി പങ്കെടുക്കുന്നതിനിടയിൽ സഹോദരി ഗായത്രി ഹൃദ യാഘാതത്തെ തുടർന്ന് മ രിച്ചി രുന്നു. ഈ വിവരം അറിഞ്ഞാൽ ധനലക്ഷ്മിക്ക് താ ങ്ങാൻ കഴിയില്ല എന്ന് അറിയാമായിരുന്നു മാതാവ് ഉഷക്ക്.
ശരണ്യയുടെ വേ ർപാട്, ക ണ്ണീരോടെ നടൻ സാജന്റെ വാക്കുകൾ
അതോടെ ദു ര ന്ത വാർത്ത പൂർണമായും മറച്ചു വെച്ചാണ് അവർ മകളെ ടോകിയോലേക്കു യാത്രയാക്കിയത്. ഗുണ്ടൂർ എന്ന ഗ്രാമം ആ രഹസ്യത്തെ ഒ ളിപ്പിച്ചു.
കഴിഞ്ഞ ദിവസം തിരിച്ചിറപ്പളിയിൽ വിമാനം ഇറങ്ങിയപ്പോൾ സ്വീകരിക്കാൻ എത്തിയ മാതാവിനോട് സഹോദരി ഗായത്രിയെ കുറിച്ചു ധനലക്ഷ്മി ചോദിച്ചു. രഹസ്യമാക്കി വെച്ച ആ മ ര ണ വാർത്ത പറഞ്ഞപ്പോൾ ധനലക്ഷ്മി അ ല റി ക രയുവാൻ തുടങ്ങി. നില ത്തുവീണു കരഞ്ഞ മകളെ സാന്ത്വനിപ്പിക്കുവാൻ കഴിയാതെ ‘അമ്മ ഉഷയും കു ഴങ്ങി.
എല്ലാവരെയും മനസറിഞ്ഞ് സഹായിക്കുന്ന സുരേഷ് ഗോപി പറഞ്ഞത് കേട്ടോ? തുറന്നടിച്ചത് കേട്ട് ഞെ ട്ടിപ്പോയി