എപ്പോഴും അവർ ഒരുമിച്ചായിരുന്നു… ഊണിലും ഉറക്കത്തിലും… ജോലിയും ഒരുമിച്ച്….ഈശ്വരാ
എപ്പോഴും അവർ ഒരുമിച്ചായിരുന്നു… ഊണിലും ഉറക്കത്തിലും… ജോലിയും ഒരുമിച്ച്….ഈശ്വരാ
ജനനത്തിലും മരണത്തിലും ഒന്നായി അവർ … സ്‌കൂട്ടറിൽ സഞ്ചരിച്ച ഇരട്ട സഹോദരങ്ങളുടെ ശരീരത്തിലൂടെ ലോറി ക യറിയിറങ്ങി, തത്ക്ഷണം ഇരുവരും മ രിച്ചു, വേർപാട് താങ്ങാനാവാതെ വീട്ടുകാരും ഒരു നാടും.
കുഞ്ഞുമോളുടെ മുഖം നേരിൽ കാണാനാവാതെ ഒരച്ഛൻ, റാന്നിയിൽ നാടിനെ ന ടുക്കിയ സംഭവം ഇങ്ങനെ
കഞ്ചിക്കോട് ദേശീയപാത ചടയൻകാലായിൽ ചരക്കു ലോറി സ്‌കൂട്ടറിൽ ഇ ടിച്ച് റോഡിലേക്കു തെ റിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി ഇരുവർക്കും തത്ക്ഷണം ജീ വൻ നഷ്ടമായി.
എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു ജോണും , ദീപു ജോൺ ജോണുമാണ് ദാ രുണമായി മ രിച്ചത്. ഇരുവർക്കും മുപ്പത്തി അഞ്ചു വയസ്സായിരുന്നു. കഴിഞ്ഞ രാത്രി പത്തരയോടെ കഞ്ചിക്കോട് ഐടിഐക്കു മുന്നിലായിരുന്നു അ പകടം നടന്നത്.
താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് ഡോക്ടർമാർ, പ്രാർത്ഥനയിൽ ആരാധകർ
രണ്ടു പേരും സോളർ പ്ലാന്റ് സ്ഥാപിക്കുന്ന എൻജിനീയർമാരായി ജോലി ചെയ്തു വരികയായിരുന്നു. കോയമ്പത്തൂരിൽ ജോലി ആവശ്യത്തിനു എത്തിയ ഇവർ വീട്ടിലേക്കു മടങ്ങുകയായിരുന്നെന്നാണു പൊ ലീസ് പറയുന്നത്.
സ്‌കൂട്ടർ ദേശീയപാതയിലെ ഫാസ്റ്റ് ട്രാക്കിലേക്കു കയറുന്നതിനിടെ ലോറി ഇ ടിച്ച് ഇരുവരും റോഡിലേക്കു തെ റിച്ചു വീണതും പിന്നാലെയെത്തിയ മറ്റൊരു ലോറിക്കടിയിൽ പെടുകയായിരുന്നെന്നു കസബ പൊ ലീസ് പറയുന്നു.
എല്ലാവരും കണ്ട് വൈറലായ നൂലുകെട്ട് വീഡിയോ..! എന്നാൽ ഒടുവിൽ സംഭവിച്ചത് കണ്ടോ? അച്ഛൻ പറയുന്നു
കൊച്ചിയിലേക്കു തിരുച്ചിറപ്പള്ളിയിലെ അരിയല്ലൂരിൽ നിന്നു സിമന്റ് മിശ്രിതവുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിലൂടെ കയ റിയിറങ്ങിയത്.
അതേസമയം, ആദ്യം സ്‌കൂട്ടറിൽ ഇടിച്ച ലോറി ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങൾ തി രിച്ചറിയാനാവാത്ത വിധം ച തഞ്ഞരഞ്ഞിരുന്നു. അരമണിക്കൂറിലേറെ ഗതാഗത ത ടസ്സമുണ്ടായി.
മരുമോൾക്ക് ചോറ് വാരിക്കൊടുത്ത് സ്‌നേഹിച്ച ഉമ്മ.. പക്ഷേ ഒടുവിൽ അവളുടെ കൈകളാൽ തീർന്നു