യുവതി ചില്ലറക്കാരിയല്ല, ചെയ്തത് ഒക്കെ കേട്ടാൽ ക ണ്ണുതള്ളും

Read Time:9 Minute, 3 Second

യുവതി ചില്ലറക്കാരിയല്ല, ചെയ്തത് ഒക്കെ കേട്ടാൽ ക ണ്ണുതള്ളും

ഔദ്യോഗിക രഹസ്യങ്ങൾ ചോർത്താൻ ഉള്ള ഹ ണിട്രാപ്പ് അഥവാ തേ ൻകെണി പുതുമയുള്ള സംഭവമല്ല. ചാ ര സം ഘടനകളുടെ പതിവ് പരിപാടിയാണിത്. എന്നാൽ പോ ലീസുകാരെ തേ ൻകെ ണിയിൽ പെടുത്തി പണം തട്ടാൻ ഒരു യുവതി തുനിഞ്ഞിറങ്ങിയാലോ.

സിന്ധുവിനെ മണ്ണിട്ട് മൂടിയത് ജീ വനോടെയെന്നു , എല്ലാം തുറന്നു പറഞ്ഞ് ബിനോയ്

കൊല്ലം സ്വദേശിനിയായ ഒരു യുവതി ഒരുക്കിയ ഹ ണിട്രാ പ്പിൽ സംസ്ഥാനത്തെ സാധാരണ പോലീസുകാർ മുതൽ എസ് ഐ മാരും സിഐ മാരും അടക്കമുള്ളവർ കുടുങ്ങി എന്ന വാർത്ത പുറത്തുവന്നിരിക്കുന്നു. നൂറിലേറെ പോ ലീസുകാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നത്. യുവതി തലസ്ഥാനത്തെ ഒരു എസ്ഐ ക്കെതി രെ ബ ലാൽസം ഗം ആ രോപണവുമായി രംഗത്ത് വന്നതോടെയാണ് വി വാദനാ യികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.

ഇവരുടെ പ്രധാന ഇരകൾ പോ ലീസുകാരാണ് ക്യാമറാമാൻ സിനിമ സംവിധായകൻ അടക്കം തേ ൻ കെ ണിയിൽ കുടുങ്ങിയവരുടെ ഓരോ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവന്നിരുന്നു. കൊല്ലം അഞ്ചൽ സ്വദേശിനിയായ അശ്വതിയാണ് തേ ൻകെ ണി ബ്ലാ ക്ക് മെ യിലിംഗിന് പിന്നിൽ.

അശ്വതി അരുൺ അച്ചു, അശ്വതി അഞ്ചൽ എന്നീ പേരുകളിലും അറിയപ്പെടുന്നു. ആറുപേർക്കെതിരെ ബലാൽസംഗത്തിന് പരാതി കൊടുക്കുകയും കേസെടുത്തിട്ടുള്ളത്. വി ജേഷ് എന്ന പൊലീസ് ഓഫീസറുടെ സഹോദരിയാണ് എന്ന് പറഞ്ഞാണ് ആദ്യം എസ് ഐ മാരെയും സിഐ മാരെയും ക റ ക്കി വീഴ്ത്തിയത്.

ആരാധകരുടെ പ്രിയ നടിയുടെ വെളിപ്പെടുത്തൽ കേട്ടോ… ദിലീപ് ചെയ്തത് ഒക്കെ…

പിന്നീട് അവരുമായി കൂടുതൽ അടുക്കുകയും കെ ണിയിൽ വീ ഴ്ത്താൻ പാകത്തിൽ മെരുക്കി എടുക്കുന്നു. പിന്നീട് തനിക്ക് സുരക്ഷിതമായ സ്ഥലo തിരഞ്ഞെടുത്ത് ലൈം ഗികബ ന്ധം ക്യാ മറ കെണിയിൽ പകർത്തുന്നു. ഇതിനു മുന്നോടിയായി പോ ലീസുകാരുമായി എടാ വാടാ പോടാ ബന്ധം സ്ഥാപിക്കുന്നതിനും അതിസമർത്ഥ.

അടിക്കാൻ സമയമായാൽ ലാക്ക് നോക്കി താൻ ഗ ർഭിണിയാണെന്ന് നുണ ത ട്ടിവിടും. ഇ രയും ആയുള്ള ഫോൺ സംഭാഷണമോ വോയിസ് മെസ്സേജോ വലിയ തെളിവായി മാറുകയും ചെയ്യും. അപ്പോൾ താൻ ആണോ ഉത്തരവാദി എന്ന് അറിയാത്ത ഇര ഗ ർഭിണിയാണെന്ന വാ ദം തെളിയിക്കാൻ വെല്ലുവിളിക്കുന്നു ഇതോടെ പ്ര ഗ്നൻസി കിറ്റുമായി അശ്വതി റെഡി.

മമ്മൂക്കയുടെ പിറന്നാളിന് അദ്ദേഹത്തിന് മകൾ സമ്മാനിച്ചത്, വാപ്പച്ചിക്ക് ഏറെ പ്രിയങ്കരമാകുമെന്ന് സുറുമി

ടോ യ്‌ലറ്റിലേ ക്ക് കയറി ഹാ ർപിക് ഒഴിച്ച് ചുവന്ന അടയാളവും ആയി വരുന്നു എന്നാണ് ആ രോപ ണം. ഇതിനുപുറമേ തന്റെ കൂട്ടാളിയായ മറ്റൊരു യുവതിയുടെ സഹായത്തോടെ തെറ്റായ പ്ര ഗ്നൻസി റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനായി ആ രോപ ണമുണ്ട്. തലസ്ഥാനത്തെ മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിലുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി എന്നാണ് ഈ യുവതിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ പറയുന്നത്.

എന്നാൽ ഇവർ ആശുപത്രിജീവനകാരി അല്ല താനും. എന്തായാലും കള്ള റിപ്പോർട്ട് ഉപയോഗിച്ച് അശ്വതി തന്നെ ഇരയായ പോ ലീസുകാരനെ ഭീ ഷണിപ്പെടുത്തുന്നു. കൊല്ലം സ്വദേശിയായ എസ് ഐ ആലപ്പുഴയിലെ ഒരു ദൂരദർശനിലെ ഒരു ക്യാമറാമാൻ എന്നിവരെ ഇത്തരത്തിൽ കുടുങ്ങിയതായി വിവരമുണ്ട്.

തനിക്കെതിരെ ബ ലാത്സം ഗ പ രാ തി വന്നതോടെ സസ്പെ ൻഷനിലായ എസ്ഐ ക്ക് ഇ രുട്ട ടിയായി. അദ്ദേഹത്തിന്റെ ഭാര്യയും ഉപേക്ഷിച്ച് പോയതായി അറിയുന്നു. അ ബോഷനു വേണ്ടി പണം വാങ്ങി എടുക്കലാണ് അശ്വതിയുടെ പരിപാടി. പണംതട്ടാൻ ഇത് പിന്നീട് അത് ഹോബി തന്നെയാക്കി മാറ്റി.

ഇത്തരത്തിൽ ലക്ഷങ്ങൾ സമ്പാദിച്ചു. ഇരകൾ ആരെങ്കിലും ഫോൺ എടുക്കാതിരുന്നാലോ ബ്ലോ ക്ക് ചെയ്താലോ പിന്നീട് വാട്സാപ്പിലൂടെ മറ്റും നിരന്തരം ആയി പു ല ഭ്യം വിളിയാണ്. പോ ലീ സ് സ്റ്റേ ഷനി ലേക്ക് വിളിച്ച് അ സ ഭ്യം പറയും. അങ്ങനെ സ്വകര്യം കെടുത്തിയിരുന്നു. രണ്ട് ഐ പി എസ് ഓഫീസറുമായി ബന്ധമുള്ളതായി ആ രോപ ണമുണ്ടെങ്കിലും വ്യക്തമായ തെളിവുകളില്ല.

എന്നാൽ നൂറോളം പോ ലീസു കാർ ഇത്തരത്തിൽ ഹ ണിട്രാ പ്പ് കുടുക്കി ഇരിക്കുകയാണ്. താങ്കളുടെ പേര് വിവരം പുറത്തു വരാൻ മറ്റു ചില ഉദ്യോഗസ്ഥരെ കൂടി കെ ണിയിൽ പെടുത്തിയതായി സൂ ചനയുണ്ട്. യുവതിയുടെ കെ ണിയിൽ കുടുങ്ങി ചില ഉദ്യോഗസ്ഥർ ലക്ഷണങ്ങൾ കൊടുത്താണ് കേ സിൽ പെടാതെ രക്ഷപ്പെട്ടിരിക്കുന്നത്.

മകളെ കുറിച്ച് ചോദിച്ചപ്പോൾ ഭാര്യയെ ചേർത്ത് പിടിച്ച് ബാല വികാരഭരിതനായി പറഞ്ഞത് കേട്ടോ?

ചിലരാകട്ടെ ഇവരുടെ ഭീ ഷണിയിൽ ആ ത്മഹത്യ യുടെ വക്കിലാണ്. മലബാറിലെ ഒരു എ സ്ഐ ആ ത്മഹ ത്യ കുറിപ്പ് എഴുതുക പോലും ചെയ്തു. പലരും കുടുംബത്തെ ഓർത്ത് ആണ് ഇവർക്കെതിരെ പ രാ തി കൊടുക്കാതിരിക്കുന്നത്. മന്ത്രിതലത്തിൽ അടക്കമുള്ള ചിലരുമായി ഇവർക്ക് ബന്ധം ഉണ്ടായിരുന്നു എങ്കിലും കൂടുതൽ കെ ണിയിൽപെട്ടിരിക്കുന്നത് പോ ലീ സ് ഉ ദ്യോഗസ്ഥരാണ്.

ഫേസ്ബുക്കിലൂടെ അടുത്തു കൂടിയാണ് ഇവർ പോ ലീസുകാ രെ കെ ണി യിൽ ആക്കുന്നത്. ഉ ദ്യോഗസ്ഥരു മായി അടുത്ത കൂടിയതിനു ശേഷം പഞ്ചാര കെ ണിയിൽ വീഴ്ത്തി കി ടപ്പറയിൽ എത്തിക്കുകയാണ് ശൈലി. തുടർന്ന് ഗ ർഭിണിയാണെന്ന് വരുത്താൻ പ്രേ ഗ്നെൻസി ടെസ്റ്റ് കിറ്റുമായി എത്തി വ്യാ ജഗർ ഭം സൃഷ്ടിക്കപ്പെടും.

പിന്നീട് പലതും പറഞ്ഞ് ഗ ർഭം അ ലസിപ്പി ക്കാനും കുടുംബത്തിൽ പറയും എന്ന് ഭീ ഷണിപ്പെടുത്തിയാണ് ഇവർ പണം തട്ടുന്നത്. യുവതിക്ക് സഹായിയായി ഒപ്പം നിൽക്കുന്ന ഒരു നഴ്സും സന്തതസഹചാരിയായ ഒരു യുവാവും ഉണ്ട്. ഇവരും ചേർന്നാണ് പലപ്പോഴും ത ട്ടിപ്പുകൾ നടത്തുന്നത്.

സിനിമാരംഗത്തുള്ളവർ പോലും ഈ യുവതിയുടെ കെ ണിയിൽ വീ ണിട്ടുണ്ട്. യുവതിയുടെ പ രാതി യിൽ തലസ്ഥാനത്തെ ഒരു എസ്ഐ ക്കെ തിരെ ബ ലാൽസം ഗ കേ സും പോ ലീ സ് കേ സെടുത്തി രുന്നു. പിന്നാലെ വിശദമായ അ ന്വേഷ ണത്തിന്റെ ഇ ന്റലിജ ൻസ് എ ഡി ജി പി ടി. കെ വിനോദ് കുമാർ ഉത്തരവ് ഇടുകയും ചെയ്തു.

പൊതു പ്രവർത്തകനായ ഹഫീസ് അശ്വതി ക്കെതിരെ പ രാതി നൽകിയിട്ടുണ്ട്. ഒപ്പം കൊല്ലത്തെ പോ ലീ സ് ഉദ്യോഗസ്ഥർ പരാതി നൽകാനൊരുങ്ങുകയാണ് എന്നാണ് സൂചന.

സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ, ഇരുവരും പോ ലീസ് പി ടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ, ഇരുവരും പോ ലീസ് പി ടിയിൽ
Next post ഈ 3 വയസുകാരിയുടെ പാട്ട് കേട്ട് കണ്ണുതള്ളി സോഷ്യൽമീഡിയ; എന്ത് നല്ല സ്വരം.. കണ്ണുകിട്ടാതിരിക്കട്ടെ..