മകൻറെ വികൃതി സഹിക്കാത്ത അമ്മ മകനോട് കാണിച്ചത് കണ്ടോ?

Read Time:12 Minute, 8 Second

മകൻറെ വികൃതി സഹിക്കാത്ത അമ്മ മകനോട് കാണിച്ചത് കണ്ടോ?

മണിച്ചിത്രത്താഴിലെ നാഗവല്ലിയെ ഓർമ്മയുണ്ടോ? പെട്ടെന്ന് മറക്കാൻ പറ്റുമോ. നമ്മുടെയൊക്കെ മനസ്സിൽ കയറിയിരിക്കയല്ലേ നാഗവല്ലി.പക്ഷേ ഇങ്ങനെയൊരു ക്യാരക്ടർ ജീവിച്ചിരുന്നാലോ? അത് സിനിമ കഥയാണെന്നും പറഞ്ഞത് തള്ളണ്ട. അങ്ങനെയൊരു ക്യാരക്ടർ നേരിട്ടു കണ്ടിട്ടുണ്ട്. ഒരു വ്യക്തിത്വത്തിൽ നിന്നും മറ്റൊരു വ്യക്തിത്വത്തിലേക്ക് മാറുന്ന ഒരു അപൂർവ പ്രതിഭാസം.

നമ്മുടെ മിഥുൻ തന്നെ ആണോ ഇത് കൂടുതൽ മെലിഞ്ഞ് സുന്ദരനായി പുത്തൻ ലുക്കിൽ താരം

ഇംഗ്ലീഷിൽ ഇതിനെ മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ എന്നും അറിയപ്പെടുന്നു. ഈ സ്വഭാവമുള്ള സ്ത്രീ ചെയ്തത് ഒരു കൊടും ക്രൂ, ര ത ഇന്ന് കേരളം മറന്നിട്ടില്ല. രാത്രി 9 മണി കഴിഞ്ഞു ബുക്ക് വാങ്ങിക്കണം എന്ന് പറഞ്ഞു പുറത്തേക്ക് പോയതാണ് ജിത്തു. ഇതുവരെ അവൻ തിരിച്ചു വന്നിട്ടില്ല. ജോബിന് ആകെ ഭ്രാ ന്താ യി അയാൾ ഭാര്യയോട് കയർത്തു. നിനക്ക് ഈ സമയത്ത് ചെറുക്കനെ പുറത്തു വിടെണ്ട വല്ല കാര്യമുണ്ടോ?

നിനക്ക് പുറത്തു പോയി ഒരു ബുക്ക് വാങ്ങിച്ചാൽ എന്താ ജോബ് ഭാര്യ ജയയോട് ക യ ർത്തു. അവൻ വേറെ എവിടെയും പോയി കാണില്ല. നിങ്ങളുടെ കുടുംബം ഉണ്ടല്ലോ അവിടെ പോയി കാണും. അല്ലാതെ എവിടെ പോകാനാണ് ജയ മറുപടി കൊടുത്തു. അപ്പോഴാണ് ജോബിൻ ഒരു സംശയം തോന്നിയത്.

ജിത്തുവിന് തന്റെ അച്ഛനെയും അമ്മയെയും ജീവന്റെ ജീവനാണ്. ഇനി അവനെങ്ങാനും കുടുംബത്തു പോയി കാണുമോ. ജോബ് ആ രീതിയിലും അന്വേഷണം നടത്തി. അവൻ അവിടെ ചെന്നിട്ടില്ല. പിന്നെ ഇതെവിടെ പോയി കാണും. വല്ലാത്തൊരു അവസ്ഥയായി സമയം ഒരുപാട് ഇരുട്ടികഴിഞ്ഞിരിക്കുന്നു. ഇനി ആരോട് ചെന്ന് പറയാനാ? എവിടെ ചെന്ന് അന്വേഷിക്കും.

എങ്കിലും അവൻ ചെന്ന് എത്താൻ ഉള്ള സ്ഥലങ്ങളിൽ എല്ലാം ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരുമൊക്കെ ജിത്തുവിനുള്ള അന്വേഷണം തുടർന്നു. പുലർച്ച വരെ അനേഷണം തുടർന്നു. എങ്ങും അവനെ കണ്ടെത്താനായില്ല.. പൊ ലീ സ് അന്വേഷണം തുടരുന്നു ഇന്ന് രാവിലെ ഒരു പയ്യനാണ് പറഞ്ഞത് ജിത്തുവിന് ഒരാൾ കാറിൽ കയറ്റി കൊണ്ടുപോകുന്നതായി അവൻ പറഞ്ഞു.

അപ്പോൾ അവർ ഉറപ്പിച്ചു ജിത്തുവിനെ ആരോ ത ട്ടി കൊ ണ്ടുപോയതാണ് എന്ന്. ഉടനടി പോ ലീ സിനെ അറിയിക്കണമെന്ന്. അങ്ങനെ പോ ലീ സിന്റെ ഭാഗത്തുനിന്നുള്ള അന്വേ ഷ ണമാരംഭിച്ചു. അതിനോടൊപ്പം ജിത്തുവിന്റെ ലു ക്കൗ ട്ട് നോട്ടീസ് പുറത്തിറങ്ങി. പലയിടത്തും അ ന്വേ ഷി ച്ചിട്ടു ഒരു തുമ്പ് പോലും അവനെപ്പറ്റി കിട്ടിയില്ല.

ഇപ്പോൾ കുഞ്ഞ് ഗു രു തരമായ അവസ്‌ഥയിൽ ആശുപത്രിയിൽ, സംഭവിച്ചത് കേട്ട് ഞെ, ട്ടി ഇന്ത്യൻ ജനത

അങ്ങനെ നാല് ദിവസം കഴിഞ്ഞു. നാലാമത്തെ ദിവസം അയൽവാസിയായ യുവാവ് ആണ് വാഴത്തോട്ടത്തിൽ ഒരു മൃ ത ദേ ഹം കിടക്കുന്നു. എല്ലാം കത്തിക്കരിഞ്ഞ നിലയിൽ വാർത്ത കേട്ടതും നാട്ടുകാരുമെല്ലാം വാഴത്തോട്ടത്തിലെക്ക് ഓടി. ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയാണ് അവർ കണ്ടത്.

ശരീ രഭാ ഗങ്ങൾ ചിതറികിടക്കുന്നു. പക്ഷേ തലമാത്രം പകുതിമാത്രം വെ ന്തിട്ടൊ ള്ളു. അവർ മൃ തദേ ഹത്തിലേക്ക് സൂക്ഷിച്ചുനോക്കി അവർ പറഞ്ഞു. അയ്യോ ഇത് ജിത്തുവിന്റെ മൃ തദേ ഹം അല്ലെ? നാല് ദിവസം കാണാതായ മൃ തദേ ഹം ആണെന്ന് അവർ ഒരുപോലെ പറഞ്ഞു. ഈ വിവരം എങ്ങനെ ജോബിനോടു ഭാര്യയോടും പറയും എന്ന് ആശങ്കയിലായി അവരെല്ലാം.

ഒടുവിൽ ആ സങ്കട വാർത്ത ജിത്തുവിന്റെ മാതാപിതാക്കളെ അറിയിച്ചു. ഒരു അലർച്ചയാണ് ആ വീട്ടിൽ നിന്ന് കേട്ടത്. ഓമനിച്ചു വളർത്തിയ മകൻ ആണ് അവർക്ക് നഷ്ടമായത്. എന്തായാലും കാര്യങ്ങൾ ഇത്രത്തോളം ആയി കൊ ല പാ തകിയെ കണ്ടു പിടിച്ചേ പറ്റൂ. അതിനുള്ള ഓട്ടത്തിൽ ആയിരുന്നു പോ ലീ സ്. ഒരു റൂട്ടിൻ ചോദ്യം ചെയ്യൽ എന്ന നിലയിൽ ജോബിനെയും ഭാര്യയെയും ചോദ്യം ചെയ്തു.

പോ ലീ സി ന്റെ സംശയം ഇപ്പോഴും ജിത്തുവിനെ ആരോ തട്ടിക്കൊണ്ടുപോയി അതിനുശേഷം കൊ ല പ്പെ ടുത്തിയെന്നാണ്. അതിന്റെ വെളിച്ചത്തിൽ ആ ഒരു രീതിയിലാണ് പോ ലീ സ് അന്വേ ഷണം നടത്തിയത്. എങ്കിലും ജോബിനെയും ഭാര്യയെയും ഒന്നുകൂടെ ചോദ്യം ചെയ്തു. ജോബ് അതുവരെയുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞു പിന്നെ ജയയുടെ ഊഴമായിരുന്നു. ജയയെ ചോദ്യം ചെയ്ത് പോ ലീ സ് മടങ്ങാൻ നേരം വനിതാ പോ ലീ സ് ഉദ്യോ ഗ സ്ഥർക്ക് ഒരു സം ശയം.

108 ലേക്ക് ഒരു ഫോൺ കോൾ, തടസ്സങ്ങൾ മറികടന്ന് എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

പൊ ലീ സ് ഉദ്യോഗസ്ഥനോട് ആ സംശയം അവർ ഉന്നയിച്ചു. സാർ ചോദിക്കുമ്പോഴൊക്കെ കൈ ആ സ്ത്രീയുടെ ഷാളിനു ഇടയിൽ മറക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. അവരുടെ കൈ പൊ ള്ളിയിട്ടുണ്ട്. സാർ ശ്രദ്ധിച്ചായിരുന്നോ. രണ്ടാം ദിവസം ജയയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു. ആദ്യത്തെ ചോദ്യം ഇതായിരുന്നു. എന്താണ് നിങ്ങളുടെ കൈയ്ക്കു പറ്റിയത്? ഒരു പരിഭവവും ഇല്ലാതെ ജയ പറഞ്ഞു കരിയില കൂട്ടി ക ത്തി ച്ചപ്പോൾ പറ്റിയതാണെന്ന്.

സ്വാഭാവികമായി തന്നെ മകൻ മ രി ച്ച വിഷമത്തിൽ ലോകത്തു ഒരു അമ്മയും വീട്ടു കാര്യങ്ങൾ ചെയ്യാൻ മുതിരില്ല. അതൊരു സംശയമായി പോ ലീ സിനെ മനസ്സിൽ തറച്ചു. അതിനുശേഷം, തുടർ അ ന്വേ ഷണത്തിനായി അയൽവാസിയായ ഒരു യുവതിയോട് ജയയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും സംശയമുണ്ടോ എന്ന് ചോദിക്കുക ഉണ്ടായി.

സ്ത്രീ ആ സംശയം പോ ലീ സി നോട് തുറന്നു പറഞ്ഞു. സാറേ എനിക്ക് സംശയമുണ്ട്. കുട്ടിയെ കാണാതായി രണ്ടു ദിവസവും ജയ വീട്ടിനുള്ളിൽ ആയിരുന്നില്ല. പറമ്പിലൂടെ ഒക്കെ പരുതി നടക്കുകയായിരുന്നു. എന്തൊക്കെയോ തിരക്കി നടക്കും പോലെ. ആ ദിവസം തന്നെ രണ്ടു മൂന്നു തവണ പറമ്പിനു അറ്റത്തേക്ക് പോവുന്നത് ഞാൻ കണ്ടു. ഒരു കാര്യം ഉറപ്പാണ് തലേന്ന് നശിപ്പിച്ച മൃ ത ദേ ഹത്തിന്റെ അവസ്ഥ എന്താണെന്ന് അറിയാനുള്ള ഓട്ടത്തിൽ ആയിരുന്നു.

രണ്ടാമത്തെ അയൽവാസിയെ ചോദ്യം ചെയ്യലിൽ നിന്ന് അവരുടെ മൊഴി. സംഭവം നടക്കുന്ന ദിവസം വീട്ടിൽ നിന്ന് മ ണ്ണെ ണ്ണ വാങ്ങി എന്നാണ്. മ ണ്ണെ ണ്ണയുടെ ഒരു ആവശ്യവുമില്ലാത്ത സ്ത്രീയാണ് ജയ. അവരുടെ വീട്ടിൽ ഗ്യാസ് ഉണ്ട്. സ്റ്റ വ് ഉണ്ട്. പോ ലീ സ് പിന്നീട് വീടും പരിസരവും ശ്രദ്ധിച്ചു.

മുഖം മറച്ച് ട്രെയിനിൽ വന്നിറങ്ങി, പിന്നാലെ ഓട്ടോയിൽ കയറി, എന്നാൽ ആ കാഴ്ചയിൽ നടുങ്ങി ഓട്ടോ ഡ്രൈവർ

പോ ലീ സ് അടുക്കളയുടെ ഭാഗത്ത് പോയി. അവിടെ കണ്ട കാഴ്ച ഞെട്ടിച്ചുകളഞ്ഞു. എന്തോ ഭാരമുള്ള സാധനം വലിച്ചു കൊണ്ടു പോയത് പാടുകൾ കാണാനായി സാധിച്ചു. തെളിവുകൾ എല്ലാം കിറുകൃത്യം ആണ്. ചെയ്തിരിക്കുന്നത് സ്വന്തം മാതാവ് എന്ന് പോ ലീ സിന് വ്യക്തമാക്കി. ജയയോട് തന്നെ പോ ലീ സ് ചോദ്യമുന്നയിച്ചു. നിങ്ങളാണ് ഈ കേ, സി ലെ പ്ര, തി. തെ ളിവുകളെല്ലാം ലഭിച്ചുകഴിഞ്ഞു.

നിങ്ങൾ എന്തുകൊണ്ടാണ് സ്വന്തം മകനെ മൃ, ഗ മായി കൊ ന്നുക ളഞ്ഞത്. ഈ സമയം ജയ മറ്റൊരാളായി മാറുകയായിരുന്നു. അവളുടെ ഞരമ്പുകൾ വലിഞ്ഞു മു റു കി. കണ്ണുകളിൽ ര ക്ത യോ ട്ടം കൂടി. ഭർത്താവിന്റെ മാതാപിതാക്കളോടുള്ള അമിതമായ മകന്റെ സ്നേഹവും സ്ഥിരമായ കളിയാക്കലുകളും സഹിക്കാതെ അമ്മ മകനോട് കാണിച്ച ക്രൂ ര ത രൂപമാണ് ഇന്ന് ചർച്ചയാവുന്നത്.

മരക്കഷ്ണം കൊണ്ട് തന്റെ മകനെ ത ല ക്ക ടിച്ചു. ഷാളുകൊണ്ട് ക ഴു ത്ത് മു റു ക്കി കൊ, ന്നു. എന്നിട്ടും തീർന്നില്ല. അവന്റെ ക ഴു ത്തു മു റി ക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. കയ്യിൽ കിട്ടിയ വാ,ക്ക ത്തി കൊണ്ട് അവന്റെ ക ഴു ത്ത് അ റു ത്തു മാറ്റി. പിന്നെ ആ മൃ ത ദേ ഹം വ ലിച്ചിഴച്ച് പുരയിടത്തിന് അങ്ങേ അറ്റത്തുള്ള മതിലിനോട് ചേർത്ത് ഇട്ടു.

ആ മൃ തദേ ഹം നശിപ്പിക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. അരമണിക്കൂർ മൃ ത ദേ ഹം കത്തികരിഞ്ഞത് അവർ നോക്കി നിന്നു. അര മണിക്കൂറിനു ശേഷം തീകെ ടു ത്തി. അപ്പോഴും തല പൂർണമായി വെ, ന്തു മാറിയിട്ടില്ല. പിന്നീട് ആ കുഞ്ഞിന്റെ ശരീരഭാഗങ്ങളെല്ലാം മാറ്റാനുള്ള ശ്രമമാണ് ആ ദു ഷ്ട സ്ത്രീ ചെയ്തത്.

ആദ്യം കാ ലൊ ടിഞ്ഞു മാറ്റി. പിന്നീട് രണ്ട് കൈയും ഒ ടിച്ചുമാറ്റി. മൃ തദേ ഹത്തിന്റെ ഓരോ ഭാഗങ്ങൾ ഓരോന്നായി തിരിച്ചു. അതിനുശേഷം മൃ ത ദേ ഹം കൂട്ടി അപ്പുറത്തേക്കുള്ള വാഴ തോട്ടത്തിൽ കൊണ്ടുപോയി ഇട്ടു. മന സ്സാ ക്ഷിയെ മ രവിപ്പിക്കുന്ന കൊല്ലം കുരീപുഴയിൽ നടന്ന സംഭവം ഏവരെയും ഞെ ട്ടിക്കു ന്നതാണ്.

മീനാക്ഷിക്കൊപ്പമുള്ള യുവാവ് ആരെന്ന് കണ്ടോ? ദിലീപിനെ കുടുംബമടക്കം ന ശി പ്പി ക്കാനാണ്,  പോസ്റ്റ് വൈറൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post നമ്മുടെ മിഥുൻ തന്നെ ആണോ ഇത് കൂടുതൽ മെലിഞ്ഞ് സുന്ദരനായി പുത്തൻ ലുക്കിൽ താരം
Next post കോ വി ഡിൽ ഇരട്ടി ദുരിതം; ഭിന്നശേഷിക്കാരുടെ അതിജീവനം ഇരുട്ടിൽ; കനിവ് കാത്ത് കുടുംബങ്ങൾ