മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം.. രഞ്ജിത്തിനെ ക വർന്നെടുത്ത് വി ധിയുടെ ക്രൂ രത
മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം.. രഞ്ജിത്തിനെ ക വർന്നെടുത്ത് വി ധിയുടെ ക്രൂ രത
പുതിയ വീട്ടിൽ മകന്റെ ആദ്യ പിറന്നാൾ ഗംഭീരമാക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു. മലയൻ കീഴിലെ രഞ്ജിത്തും ഭാര്യയും തിങ്കളാഴ്ച്ച ജോലിക്ക് ഇറങ്ങുബോൾ 2 മക്കൾക്ക് ഉമ്മ കൊടുത്ത് റ്റാറ്റാ പറഞ്ഞു ഇറങ്ങിയ രഞ്ജിത് ചേ തനയറ്റ ശരീരം ആയാണ് പിന്നീട് ആ വീട്ടുമുറ്റത്തേക്ക് കയറിയത്.
അഗതി മന്ദിരത്തിൽ നിന്നും സ്നേഹിച്ചു കെട്ടി, എന്നാൽ ഒടുവിൽ… മകന്റെ വെ ളിപ്പെടുത്തൽ ഇങ്ങനെ
തിങ്കളാഴ്ച രാത്രിയാണ് രഞ്ജിത്തിന്റെ ജീ വനെടുത്ത അ പകടം സംഭവിച്ചത്. ടെക്നോപാർക്കിലെ ഒരു കമ്പനി ജീവനക്കാരനായിരുന്നു രഞ്ജിത്ത്. ഷിഫ്റ്റ് ഡ്യൂട്ടി അന്ന് നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടി ആയിരുന്നു. അതിനാൽ മലയിൻകീഴിൽ നിന്നും തിങ്കളാഴ്ച രാത്രി എട്ടരയോടെ ജോലിക്കായി ടെക്നോപാർക്കിൽ പോകുന്ന വഴി ചൂഴാറ്റുകോട്ട യിൽ ജല വ കുപ്പിന്റെ പമ്പ് ഹൗസിന് സമീപത്താണ് രഞ്ജിത്തിന്റെ ജീ വനെടുത്ത അപകടമുണ്ടായത്.
മലയിൻകീഴിൽ നിന്ന് പാപ്പനംകോട്ടെക്ക് വന്ന കെ എസ്ആ ർടി സി ബസ് ഇ ടിച്ചു തെറിപ്പിക്കുകയായിരുന്നു. 36 വയസ്സ് മാത്രമായിരുന്നു രഞ്ജിത്തിന്റെ പ്രായം. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ റോഡരികിൽ ബൈക്ക് ഒതുക്കി നിർത്തി അതിനിടെ ഫോണിൽ സംസാരിക്കുമ്പോഴാണ് ആ ദിശയിൽ വന്ന ബസ് ഇടിച്ചു തെ റിപ്പിച്ചത്.
റോഡിലൂടെ പോയ പോ ലീസ് ഉദ്യോ ഗസ്ഥൻ കണ്ടത് അടുത്ത വീട്ടിൽ ബ ഹളവും ആൾക്കൂട്ടവും; പിന്നീട് നടന്നത് കണ്ടോ
ബസ്സ് ഇ ടിച്ച് ബൈക്ക് മറിയുകയും രഞ്ജിത്ത് ബസിനടിയിൽ കു ടുങ്ങുകയും ആയിരുന്നു. ഏകദേശം 20 മിനിറ്റോളം ദൂരം ബസിന്റെ പിൻഭാഗത്തെ ടയറിൽ കു രുങ്ങി ശ രീരം മുന്നോട്ടു പോയി. അ പകടം നടന്ന ഉടൻ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ബസ് ഉ യർത്തിയാണ് രഞ്ജിത്തിനെ പുറത്തെടുത്തത്.
മലയിൻകീഴ് പോ ലീസും അ ഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ര ക്ഷാപ്രവർത്തനം നടത്തി. രഞ്ജിത്തിനെ ഉടൻതന്നെ നിയമം ശാന്തിവിള ഹോസ്പിറ്റൽ എത്തിച്ചെങ്കിലും അപ്പോൾ തന്നെ മര ണം സംഭവിച്ചിരുന്നു. മലയിൻകീഴ് പോ ലീ സ് കേ സെ ടുത്തു.
ഇവളാണ്.. വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ച പഞ്ചാബി സുന്ദരി
ബസ് പോ ലീ സ് ക സ്റ്റഡി യിൽ ആണ് ഉള്ളത്. മെഡിക്കൽ കോളേജിൽ മൃ തദേ ഹം പ രിശോധനക്ക് ശേഷം ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ എത്തിച്ചു. ശ്രുതിയാണ് രഞ്ജിത്തിന്റെ ഭാര്യ. അഞ്ചുവയസ്സുകാരി ആർ.എസ് ആഗ്നേയ 11 മാസം പ്രായമുള്ള ആർ. സരീഷ് എന്നിവരുടെ എന്നിവരാണ് രഞ്ജിത്തിന്റെയും ശ്രുതിയുടെയും മക്കൾ.
പ്രമുഖ സംഗീതജ്ഞനായ പരേതനായ പരമാനന്ദന്റെയും വസന്തയുടെയും മകനാണ് രഞ്ജിത്ത്. ഇളയ മകന്റെ ഒന്നാം പിറന്നാൾ ദിവസങൾ മാത്രം ശേഷിക്കവേ ആണ് രഞ്ജിത്തിനെ വി ധി യുടെ ക്രൂ രതകൾ എടുത്തത്. ഭാര്യക്കും മക്കൾക്കും പുറമെ അമ്മയും സഹോദരിയും അവരുടെ മകനും അടങ്ങുന്ന ആറംഗ കുടുംബത്തിന് ഏക അത്താണിയാണ് ഇതോടെ ഇല്ലാതായത്.
രഞ്ജിത്തിന്റെ മര ണത്തിൽ ഞെ ട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം. ഇനി ഈ കുടുംബത്തിന് ആര് തുണ എന്ന ചോദ്യമാണ് എല്ലാവരുടെയും മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നത്.
ഹെലികോപ്റ്റർ അ പകടത്തിൽ ജീ വൻവെടി ഞ്ഞ പ്രദീപിന്റെ കുടുംബത്തെയും നാട്ടുകാരെയും ഞെ ട്ടിച്ച് സർക്കാർ